+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം തടഞ്ഞു

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്‍റെയും എൻഎസ്എസിന്‍റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്കു
വിദ്യാഭ്യാസ  സ്ഥാപനങ്ങളിലെ നിയമനം തടഞ്ഞു
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്‍റെയും എൻഎസ്എസിന്‍റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അംഗപരിമിതർക്കുള്ള സംവരണം വ്യക്തമാക്കാതെ വിജ്ഞാപനങ്ങൾ ഇറക്കിയതിനെതിരായ ഹർജിയിൽ ഇത്തരം നിയമനങ്ങൾ നടത്തുന്നതു ഹൈക്കോടതി തടഞ്ഞു. അതേസമയം നിയമനത്തിനുള്ള നടപടികൾ പൂർത്തിയാക്കാൻ അനുവദിച്ചിട്ടുണ്ട്.

അന്ധനായ അരൂർ സ്വദേശി സി.ബി. വിഷ്ണു പ്രസാദ് നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ചിന്‍റെ ഇടക്കാല നിർദേശം. കഴിഞ്ഞ നവംബറിലാണ് ഇരുവിഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചത്. അംഗപരിമിതർക്ക് എയ്ഡഡ് കോളജുകളിലും സ്കൂളുകളിലും സംവരണം ഉറപ്പാക്കുന്ന സർക്കാർ ഉത്തരവ് പാലിക്കാതെയാണു വിജ്ഞാപനമിറക്കിയതെന്നു ഹർജിയിൽ പറയുന്നു.