+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ. മുരളീധരനെ രൂക്ഷമായി വിമർശിച്ച് ശ്രീധരൻപിള്ള

എടപ്പാൾ: മാറാട് ഹിന്ദുക്കൾ കൊലചെയ്യപ്പെട്ടപ്പോൾ പിന്നിൽനിന്ന് കുത്തിയ പാരമ്പര്യമാണ് കെപിസിസി പ്രസിഡന്‍
കെ. മുരളീധരനെ രൂക്ഷമായി വിമർശിച്ച് ശ്രീധരൻപിള്ള
എടപ്പാൾ: മാറാട് ഹിന്ദുക്കൾ കൊലചെയ്യപ്പെട്ടപ്പോൾ പിന്നിൽനിന്ന് കുത്തിയ പാരമ്പര്യമാണ് കെപിസിസി പ്രസിഡന്‍റായിരുന്ന കെ. മുരളീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ ആരോപണം.

അന്ന് ഹിന്ദുക്കളെ സഹായിച്ച നേതാവിനെ മുക്കാലിയിൽ കെട്ടി അടിക്കണമെന്നു പറഞ്ഞത് ഇദ്ദേഹമാണ്. എൻഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് എടപ്പാളിൽ ലഭിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻപിള്ള. ആരാധന മനുഷ്യന്‍റെ മൗലിക അവകാശമാണ്. ഇത് സ്വയംഭൂവായ സമരമാണ്. ആത്മവിശ്വാസമാണ് ഈ സമരത്തിന്‍റെ മർമം. അത് തന്നെയാണ് ഇതിന്‍റെ വിജയവും. സിപിഎമ്മും കോണ്‍ഗ്രസും ഇരട്ടമക്കളെ പോലെയാണ് പെരുമാറുന്നത്. സിപിഎം മാധ്യമപ്രവർത്തകരുടെ പേരിൽ ഒരു ഘടകം ഉണ്ടാക്കി അവരുടെ മേൽ നുകം വച്ച് അവരെ കൂടുതലായി മറ്റുള്ളവർക്കെതിരേ പ്രവർത്തിപ്പിക്കുകയാണ്. പിണറായി ആധുനിക സ്റ്റാലിൻ ആയി മാറിയിരിക്കുന്നുവെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

ഇടതുവലതു മുന്നണികൾ ഹിന്ദുക്കൾക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദുക്കൾ പുറമ്പോക്കിൽ കിടക്കണമെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും തുഷാർ പറഞ്ഞു. ജാഥാ കോ-ഓർഡിനേറ്റർ എ.എൻ.രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ബിഡിജെഎസ് ജില്ലാപ്രസിഡന്‍റ് ദാസൻ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.