മൂവാറ്റുപുഴ: മഹാപ്രളയത്തിന്റെ ഇരകൾക്കുള്ള സഹായവിതരണം മന്ദഗതിയിൽ.
പ്രളയക്കെടുതി കേരളത്തെ പിടിച്ചുകുലുക്കിയിട്ടു രണ്ടുമാസം കഴിഞ്ഞിട്ടും അടിയന്തരസഹായം പോലും കൊടുത്തുതീർക്കാനോ ഭവനരഹിതരായവരെ സഹായിക്കാനോ സർക്കാർ സംവിധാനം ക്രിയാത്മകമായി ചലിക്കുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.
25,050 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്ന പ്രളയത്തിൽ ദുരിതബാധിതർക്കു കൃത്യമായ നഷ്ടപരിഹാരം നൽകുന്നതിനു ട്രൈബ്യൂണൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം സർക്കാർ മുഖവിലയ്ക്കു പോലും എടുക്കുന്നില്ല.
തുലാവർഷം ശക്തിപ്രാപിക്കുന്നതോടെ കേരളത്തിൽ നിലവിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ കൂടി സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും.
ജോണ്സണ് വേങ്ങത്തടം
പ്രളയക്കെടുതി കേരളത്തെ പിടിച്ചുകുലുക്കിയിട്ടു രണ്ടുമാസം കഴിഞ്ഞിട്ടും അടിയന്തരസഹായം പോലും കൊടുത്തുതീർക്കാനോ ഭവനരഹിതരായവരെ സഹായിക്കാനോ സർക്കാർ സംവിധാനം ക്രിയാത്മകമായി ചലിക്കുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.
25,050 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്ന പ്രളയത്തിൽ ദുരിതബാധിതർക്കു കൃത്യമായ നഷ്ടപരിഹാരം നൽകുന്നതിനു ട്രൈബ്യൂണൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം സർക്കാർ മുഖവിലയ്ക്കു പോലും എടുക്കുന്നില്ല.
തുലാവർഷം ശക്തിപ്രാപിക്കുന്നതോടെ കേരളത്തിൽ നിലവിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ കൂടി സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും.
ജോണ്സണ് വേങ്ങത്തടം