+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെടുന്പാശേരി വിമാനത്താവളത്തിലെ വെള്ളക്കെട്ടിനു പരിഹാരമുണ്ടാക്കും: മുഖ്യമന്ത്രി

കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിലെ വെള്ളപ്പൊക്കത്തിനു പരിഹാരം കാണാൻ സമഗ്ര പദ്ധതി തയാറാക്കിവരികയാണെന്ന
നെടുന്പാശേരി വിമാനത്താവളത്തിലെ  വെള്ളക്കെട്ടിനു പരിഹാരമുണ്ടാക്കും: മുഖ്യമന്ത്രി
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിലെ വെള്ളപ്പൊക്കത്തിനു പരിഹാരം കാണാൻ സമഗ്ര പദ്ധതി തയാറാക്കിവരികയാണെന്നു മുഖ്യന്ത്രി പിണറായി വിജയൻ. ആദ്യഘട്ടമായി ജലസേചന വകുപ്പ്, കിറ്റ്കോ എന്നീ ഏജൻസികളെ ഉൾപ്പെടുത്തി വിശദമായ പഠനം നടത്തും. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 27നു സർവേ നടപടികൾ തുടങ്ങി. സമഗ്രമായ പദ്ധതിരേഖ ഒക്ടോബർ 15 ഓടെ സംഘം സമർപ്പിക്കുമെന്നും കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ചെയർമാൻ കൂടിയായ മുഖ്യന്ത്രി പറഞ്ഞു.

എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന സിയാലിന്‍റെ 24-ാമത് വാർഷിക പൊതുയോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭാവിയിൽ വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറയ്ക്കുകയാണു ലക്ഷ്യം. സെപ്റ്റംബർ 10 മുതൽ 12 വരെ സിയാൽ പരിസരങ്ങൾ സന്ദർശിച്ച ഡച്ച് എൻജിനിയർമാരുടെ കണ്ടെത്തലുകൾ പഠനത്തിൽ ഉപകാരപ്രദമാകും. വെള്ളപ്പൊക്കനിവാരണ പദ്ധതികൾ ആവിഷ്കരിക്കാൻ കെപിഎംജിയുടെ സേവനംകൂടി ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിയാൽ ഡയറക്ടർ വി. ജെ. കുര്യൻ, മന്ത്രിമാരായ മാത്യു ടി. തോമസ്, തോമസ് ഐസക്, വി.എസ്. സുനിൽകുമാർ, സിയാൽ ഉദ്യോഗസ്ഥർ, ഓഹരി ഉടമകൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ സിയാലിനു ലഭിച്ച ഐക്യരാഷ്‌ട്രസഭയുടെ 2018-ലെ ചാന്പ്യൻസ് ഓഫ് എർത്ത് അവാർഡ്, സിയാൽ എംഡി വി. ജെ. കുര്യൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാലിലെ സ്ഥിര ജീവനക്കാരുടെ ഒരു മാസത്തെ ശന്പള തുകയായ 2.90 കോടി രൂപയുടെ ചെക്കും കൈമാറി.