കൊച്ചി: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ജയരാജനെന്ന ആനയുടെ കൂട്ടുകൊന്പ് മുറിച്ചു നീക്കാൻ നടപടി വേണമെന്ന ഹർജിയിൽ ഗവ. വെറ്ററിനറി ഡോക്ടർ ഉൾപ്പെട്ട സംഘം ആനയെ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
ആനയുടെ ഇരു കൊന്പുകളും ക്രമം തെറ്റി വളർന്ന് തുന്പിക്കൈ ഇവയ്ക്കിടയിൽ കുടുങ്ങിപ്പോകുന്ന സ്ഥിതിയാണ് കൂട്ടുകൊന്പ്. ഇതു നിമിത്തം ആനയ്ക്കു ഭക്ഷണമോ വെള്ളമോ കഴിക്കാനാവാത്ത സ്ഥിതിയാണെന്നും ഹർജിയിൽ പറയുന്നു.
ആനയുടെ ഇരു കൊന്പുകളും ക്രമം തെറ്റി വളർന്ന് തുന്പിക്കൈ ഇവയ്ക്കിടയിൽ കുടുങ്ങിപ്പോകുന്ന സ്ഥിതിയാണ് കൂട്ടുകൊന്പ്. ഇതു നിമിത്തം ആനയ്ക്കു ഭക്ഷണമോ വെള്ളമോ കഴിക്കാനാവാത്ത സ്ഥിതിയാണെന്നും ഹർജിയിൽ പറയുന്നു.