+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശുചീകരണ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്ക്

തിരുവനന്തപുരം: പ്രളയദുരന്തത്തെത്തുടർന്നു മാറിത്താമസിക്കേണ്ടി വന്നവരുടെ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥല
ശുചീകരണ ഉത്തരവാദിത്വം  തദ്ദേശ സ്ഥാപനങ്ങൾക്ക്
തിരുവനന്തപുരം: പ്രളയദുരന്തത്തെത്തുടർന്നു മാറിത്താമസിക്കേണ്ടി വന്നവരുടെ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നു സർക്കാർ നിർദേശം. കിണറുകളുടെ ശുചീകരണത്തിനാകും മുൻഗണന നൽകുക.

ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ തുടങ്ങിയവയുടെ പിന്തുണയോടെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചത്ത മൃഗങ്ങളെ പ്രത്യേകം മറവു ചെയ്യണം. വാർഡ്തലത്തിൽ വോളന്‍റിയർ സംഘത്തിനു രൂപം നല്കണം. സന്നദ്ധസംഘടനകൾ, രാഷ്‌ട്രീയപാർട്ടികളുടെ വിദ്യാർഥി, യുവജന സംഘടനകൾ, എൻഎസ്എസ്, എൻസിസി, യൂത്ത് ക്ലബ്ബുകൾ, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതിത്തൊഴിലാളികൾ തുടങ്ങിയവരുടെ സേവനം ഉറപ്പുവരുത്തണം.

ശുചീകരണത്തിന് അന്യസംസ്ഥാന തൊഴിലാളികളെ ദിവസവേതനത്തിൽ നിയോഗിക്കാം. പ്രളയം ബാധിച്ചിട്ടില്ലാത്ത തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അവശ്യസാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കുന്നതിനു സഹായിക്കണം.

ക്യാമ്പുകളിൽ ശുചിത്വമിഷന്‍റെ നേതൃത്വത്തിൽ ബയോടോയ്‌ലെറ്റുകൾ തുറക്കണം. ആവശ്യമെങ്കിൽ ശുചീകരണ സാമഗ്രികൾ തദ്ദേശസ്ഥാപനങ്ങൾക്കു വാങ്ങാം. മാലിന്യങ്ങൾ തരംതിരിച്ച് ഉറവിടങ്ങളിൽ സംസ്കരിക്കും. പ്ലാസ്റ്റിക്കുകൾ, ഗ്ലാസ്, കുപ്പികൾ തുടങ്ങിയവ പ്രത്യേകം ശേഖരിച്ചു ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ സംസ്കരണത്തിനു നല്കണമെന്നും നിർദേശത്തിൽ പറയുന്നു.