+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുല്ലപ്പെരിയാർ: ആശങ്ക വേണ്ടെന്ന് മന്ത്രി എം.എം. മണി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഏതു സാഹചര്യവും
മുല്ലപ്പെരിയാർ: ആശങ്ക വേണ്ടെന്ന് മന്ത്രി എം.എം. മണി
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്നും മന്ത്രി എം.എം. മണി . മുല്ലപ്പെരിയാർ തുറന്നാൽ നാലര മണിക്കൂർകൊണ്ട് വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. ആ സാഹചര്യം നേരിടാൻ ഇടുക്കി സജ്ജമായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ഇടുക്കി അണക്കെട്ടിൽ നിന്ന് 300 ഘനയടി വെള്ളം ഇപ്പോൾ തുറന്നുവിട്ടുകൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഇടുക്കി വഴി ഒഴുക്കിവിടാൻ സംവിധാനം ഒരുക്കും.