തിരുവനന്തപുരം: ഈ വർഷത്തെ തിരുനല്ലൂർ കരുണാകരൻ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രനും സജിൽ ശ്രീധറിനും. പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ബാബിലോൺ ഗിത്താർ എന്ന കാവ്യകൃതിയെ മുൻനിർത്തിയാണ് ഏഴാച്ചേരി രാമചന്ദ്രന് അവാർഡ്.സാഹിത്യ പ്രവർത്ത ക സഹകരണ സംഘം പ്രസിഡ ന്റാണ് ഏഴാച്ചേരി രാമചന്ദ്രൻ.
തിരുനല്ലൂരിന്റെ കാവ്യദർശനം എന്ന വിഷയത്തിൽ നടത്തിയ പഠനമാണ് സജിൽ ശ്രീധറിനെ പുരസ്കാരാർഹനാക്കിയത്. മാധ്യമപ്രവർത്തകനായ സജിൽ ശ്രീധരൻ വിവിധ സാഹിത്യശാഖകളിലായി ഇരുപതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.
ബാബിലോൺ ഗിത്താർ എന്ന കാവ്യകൃതിയെ മുൻനിർത്തിയാണ് ഏഴാച്ചേരി രാമചന്ദ്രന് അവാർഡ്.സാഹിത്യ പ്രവർത്ത ക സഹകരണ സംഘം പ്രസിഡ ന്റാണ് ഏഴാച്ചേരി രാമചന്ദ്രൻ.
തിരുനല്ലൂരിന്റെ കാവ്യദർശനം എന്ന വിഷയത്തിൽ നടത്തിയ പഠനമാണ് സജിൽ ശ്രീധറിനെ പുരസ്കാരാർഹനാക്കിയത്. മാധ്യമപ്രവർത്തകനായ സജിൽ ശ്രീധരൻ വിവിധ സാഹിത്യശാഖകളിലായി ഇരുപതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.