തിരുവനന്തപുരം: സംസ്ഥാനത്തു കാലവർഷക്കെടുതിയിൽ 88.7 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ കെ.എൻ.എ. ഖാദറിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 5010 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.
23727 കർഷകരുടെ കൃഷി നശിച്ചു. കാലവർഷ കെടുതിയിൽ 66 പേർ മരിച്ചു. 259വീടുകൾ പൂർണമായും 6900 വീടുകൾ ഭാഗികമായും തകർന്നു. 29,000 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 450 കിലോമീറ്റർ പിഡബ്ല്യുഡി റോഡ് തകർന്നു. കേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരം 36.47കോടിയേ നഷ്ടപരിഹാരമായി നൽകാനാവൂ.
23727 കർഷകരുടെ കൃഷി നശിച്ചു. കാലവർഷ കെടുതിയിൽ 66 പേർ മരിച്ചു. 259വീടുകൾ പൂർണമായും 6900 വീടുകൾ ഭാഗികമായും തകർന്നു. 29,000 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 450 കിലോമീറ്റർ പിഡബ്ല്യുഡി റോഡ് തകർന്നു. കേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരം 36.47കോടിയേ നഷ്ടപരിഹാരമായി നൽകാനാവൂ.