നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സുരക്ഷാ പരിശോധനകൾ കർശനമാക്കി.
ത്തിലെ കരാർ ജീവനക്കാരൻ സ്വർണക്കടത്ത് സംഘത്തെ സഹായിക്കുന്നതിനിടെ പിടിയിലായ സാഹചര്യത്തിലാണ് ഈ നടപടി. ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗ ജീവനക്കാർ അകത്തേക്കു പ്രവേശിക്കുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും ദേഹപരിശോധന ഉൾപ്പെടെ കർശന പരിശോധനകൾക്കു വിധേയമാക്കുന്നുണ്ട്. ജീവനക്കാർ ബാഗുകൾ കൈവശം വയ്ക്കുന്നതിന് വിലക്കേർപ്പെടുത്തി.
ജോലിക്കായി വിമാനത്താവളത്തിന് അകത്ത് പ്രവേശിച്ചാൽ ജോലി സമയം തീരുന്നതിന് മുൻപ് പുറത്തേക്കിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. വ്യക്തമായ കാരണമില്ലാതെ ഡ്യൂട്ടി സമയത്ത് പുറത്തേക്കിറങ്ങാനാവില്ല.
ത്തിലെ കരാർ ജീവനക്കാരൻ സ്വർണക്കടത്ത് സംഘത്തെ സഹായിക്കുന്നതിനിടെ പിടിയിലായ സാഹചര്യത്തിലാണ് ഈ നടപടി. ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗ ജീവനക്കാർ അകത്തേക്കു പ്രവേശിക്കുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും ദേഹപരിശോധന ഉൾപ്പെടെ കർശന പരിശോധനകൾക്കു വിധേയമാക്കുന്നുണ്ട്. ജീവനക്കാർ ബാഗുകൾ കൈവശം വയ്ക്കുന്നതിന് വിലക്കേർപ്പെടുത്തി.
ജോലിക്കായി വിമാനത്താവളത്തിന് അകത്ത് പ്രവേശിച്ചാൽ ജോലി സമയം തീരുന്നതിന് മുൻപ് പുറത്തേക്കിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. വ്യക്തമായ കാരണമില്ലാതെ ഡ്യൂട്ടി സമയത്ത് പുറത്തേക്കിറങ്ങാനാവില്ല.