+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദിയുടെ നടപടി ഭരണഘടനാ വിരുദ്ധം: സുധാകരൻ

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ ആക്ഷേപകരമായ അവഗണന അവസാനിപ്പിക്
മോദിയുടെ നടപടി ഭരണഘടനാ വിരുദ്ധം: സുധാകരൻ
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ ആക്ഷേപകരമായ അവഗണന അവസാനിപ്പിക്കാൻ പ്രാധാനമന്ത്രിയെ കണ്ട് നിവേദനം നൽകാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് അവസരം നിഷേധിച്ച നരേന്ദ്രമോദിയുടെ നിലപാട് പ്രധാനമന്ത്രി പദത്തിന് യോജിച്ചതല്ലെന്നു മാത്രമല്ല ഭരണഘടന വിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ.

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ഭരണഘടനാ പദവികളാണെന്നും ആ പദവിക്ക് അപമാനകരമാണ് പിയുഷ് ഗോയലിന്‍റെ “ആകാശത്ത് കൂടിയാണോ കേരളത്തിൽ ട്രെയിൻ ഓടിക്കേണ്ടത് ’ എന്നവാക്കുകളെന്നും സു ധാകരൻ പറ ഞ്ഞു