+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദി വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്‌ട്രീയം വളർത്തുന്നു: എ.കെ. ആന്‍റണി

തിരുവനന്തപുരം: രാജ്യസമാധാനം തകർത്തു വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്‌ട്രീയം വളർത്തുകയാണു പ്രധാ
മോദി വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്‌ട്രീയം വളർത്തുന്നു: എ.കെ. ആന്‍റണി
തിരുവനന്തപുരം: രാജ്യസമാധാനം തകർത്തു വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്‌ട്രീയം വളർത്തുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി. ജവഹർലാൽ നെഹ്റുവിന്‍റെ 54-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയ ധ്രുവീകരണത്തിനാണ് മോദി ശ്രമിക്കുന്നത്. അതിന് അന്ത്യം കുറിക്കാൻ മതേതര ശക്തികളുടെ ഐക്യം ഉണ്ടാകണം. രാജ്യത്തു മുഴുവൻ വേരുകളുള്ള ശക്തമായ നേതൃനിരയുള്ള കോണ്‍ഗ്രസിനു മാത്രമേ മതേതര ശക്തികളുടെ ഐക്യത്തിനു നേതൃത്വം നൽകാൻ കഴിയൂ.
ചേരിചേരാ നയം പിന്തുടർന്ന ഇന്ത്യയെ മോദി പൂർണമായും അമേരിക്കൻ ചേരിയിൽ കൊണ്ടെത്തിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്‍റ് എം.എം.ഹസൻ അധ്യക്ഷത വഹിച്ചു.