തിരുവനന്തപുരം: പുതുക്കാട്-ഒല്ലൂർ സെക്ഷനിൽ റെയിൽ ബ്രിഡ്ജ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെയും ഞായറാഴ്ചയും ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി എട്ടു പാസഞ്ചർ ട്രെയിൻ സർവീസുകൾ പൂർണായും ഏഴ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
എറണാകുളം-ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ-എറണാകുളം പാസഞ്ചർ, എറണാകുളം-നിലന്പൂർ പാസഞ്ചർ, നിലന്പൂർ-എറണാകുളം പാസഞ്ചർ, എറണാകുളം-കായംകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ, ആലപ്പുഴ-കായംകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്.
എറണാകുളം-കണ്ണൂർ ഇന്റർസിറ്റി തൃശൂരിൽ നിന്നു രാവിലെ 8.10ന് പുറപ്പെടും. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെ മാത്രമേ സർവീസ് നടത്തൂ. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്തുനിന്നു വൈകുന്നേരം 5.30 ന് സർവീസ് ആരംഭിക്കും. പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിൽ സർവീസ് അവസാനിപ്പിക്കും. പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് ആലുവയിൽനിന്നു വൈകുന്നേരം 6.27 ന് മാത്രമേ സർവീസ് ആരംഭിക്കൂ. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂർ-തിരുവനന്തപുരം വേണാട് അങ്കമാലിയിൽനിന്ന് ഉച്ചകഴിഞ്ഞ് 3.55 നു മാത്രമേ സർവീസ് അരംഭിക്കൂ.
നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് ഒന്നേമുക്കാൽ മണിക്കൂർ വൈകി പുലർച്ചെ 3.40 നു മാത്രമേ നാഗർകോവിലിൽനിന്നു പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനിൽ ഒന്നര മണിക്കൂർ ട്രെയിൻ പിടിച്ചിടുകയും ചെയ്യും.
ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി 7.55നേ പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനിൽ രണ്ടു മണിക്കൂർ ട്രെയിൻ പിടിച്ചിടുകയും ചെയ്യും. എറണാകുളം-ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് 150 മിനിറ്റ് വൈകി രാവിലെ 11.40 നു മാത്രമേ സർവീസ് ആരംഭിക്കൂ. ഗുരുവായൂർ-ഇടമണ് പാസഞ്ചർ 50 മിനിറ്റ് വൈകി വൈകുന്നേരം 6.45 നു മാത്രമേ സർവീസ് ആരംഭിക്കൂ.
തിരുവനന്തപുരം-മുംബൈ പ്രതിവാര എക്സ്പ്രസ് ഒരു മണിക്കൂർ വൈകി പുലർച്ചെ 5.25 നു മാത്രമേ പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനിൽ 80 മിനിറ്റ് ട്രെയിൻ പിടിച്ചിടും. നാഗർകോവിൽ-മംഗലാപുരം പരശുറാം 80 മിനിറ്റും തിരുവനന്തപുരം-ഹൈദരാബാദ് ശബരി 60 മിനിറ്റും എറണാകുളം-ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ് 30 മിനിറ്റും തിരുനെൽവേലി-ബിലാസ്പൂർ എക്സ്പ്രസ് 140 മിനിറ്റും കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് 45 മിനിറ്റും, കൊച്ചുവേളി-ചണ്ഡീഗഡ് സന്പർക്ക് ക്രാന്തി എക്സ്പ്രസ് 45 മിനിറ്റും എറണാകുളം-പുതുക്കാട് സെക്ഷനിൽ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം-ഇൻഡോർ പ്രതിവാര എക്സ്പ്രസിനും തിരുവനന്തപുരം-ഗൊരഖ്പൂർ രപ്തിസാഗർ എക്സ്പ്രസിനും കായംകുളത്തിനും എറണാകുളത്തിനും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചതായും റെയിൽവേ അറിയിച്ചു.
എറണാകുളം-ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ-എറണാകുളം പാസഞ്ചർ, എറണാകുളം-നിലന്പൂർ പാസഞ്ചർ, നിലന്പൂർ-എറണാകുളം പാസഞ്ചർ, എറണാകുളം-കായംകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ, ആലപ്പുഴ-കായംകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്.
എറണാകുളം-കണ്ണൂർ ഇന്റർസിറ്റി തൃശൂരിൽ നിന്നു രാവിലെ 8.10ന് പുറപ്പെടും. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെ മാത്രമേ സർവീസ് നടത്തൂ. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്തുനിന്നു വൈകുന്നേരം 5.30 ന് സർവീസ് ആരംഭിക്കും. പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിൽ സർവീസ് അവസാനിപ്പിക്കും. പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് ആലുവയിൽനിന്നു വൈകുന്നേരം 6.27 ന് മാത്രമേ സർവീസ് ആരംഭിക്കൂ. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂർ-തിരുവനന്തപുരം വേണാട് അങ്കമാലിയിൽനിന്ന് ഉച്ചകഴിഞ്ഞ് 3.55 നു മാത്രമേ സർവീസ് അരംഭിക്കൂ.
നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് ഒന്നേമുക്കാൽ മണിക്കൂർ വൈകി പുലർച്ചെ 3.40 നു മാത്രമേ നാഗർകോവിലിൽനിന്നു പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനിൽ ഒന്നര മണിക്കൂർ ട്രെയിൻ പിടിച്ചിടുകയും ചെയ്യും.
ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി 7.55നേ പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനിൽ രണ്ടു മണിക്കൂർ ട്രെയിൻ പിടിച്ചിടുകയും ചെയ്യും. എറണാകുളം-ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് 150 മിനിറ്റ് വൈകി രാവിലെ 11.40 നു മാത്രമേ സർവീസ് ആരംഭിക്കൂ. ഗുരുവായൂർ-ഇടമണ് പാസഞ്ചർ 50 മിനിറ്റ് വൈകി വൈകുന്നേരം 6.45 നു മാത്രമേ സർവീസ് ആരംഭിക്കൂ.
തിരുവനന്തപുരം-മുംബൈ പ്രതിവാര എക്സ്പ്രസ് ഒരു മണിക്കൂർ വൈകി പുലർച്ചെ 5.25 നു മാത്രമേ പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനിൽ 80 മിനിറ്റ് ട്രെയിൻ പിടിച്ചിടും. നാഗർകോവിൽ-മംഗലാപുരം പരശുറാം 80 മിനിറ്റും തിരുവനന്തപുരം-ഹൈദരാബാദ് ശബരി 60 മിനിറ്റും എറണാകുളം-ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ് 30 മിനിറ്റും തിരുനെൽവേലി-ബിലാസ്പൂർ എക്സ്പ്രസ് 140 മിനിറ്റും കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് 45 മിനിറ്റും, കൊച്ചുവേളി-ചണ്ഡീഗഡ് സന്പർക്ക് ക്രാന്തി എക്സ്പ്രസ് 45 മിനിറ്റും എറണാകുളം-പുതുക്കാട് സെക്ഷനിൽ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം-ഇൻഡോർ പ്രതിവാര എക്സ്പ്രസിനും തിരുവനന്തപുരം-ഗൊരഖ്പൂർ രപ്തിസാഗർ എക്സ്പ്രസിനും കായംകുളത്തിനും എറണാകുളത്തിനും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചതായും റെയിൽവേ അറിയിച്ചു.