+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭരണവ്യത്യാസം മാറണം: ത്രിപുര മുഖ്യമന്ത്രി

മാന്നാർ: കേരളവും ത്രിപുരയും തമ്മിൽ ഒരു കാര്യത്തിൽ ഒഴിച്ച് എല്ലാ കാര്യങ്ങളിലും സമൻമാരെന്ന് ത്രിപ
ഭരണവ്യത്യാസം മാറണം: ത്രിപുര മുഖ്യമന്ത്രി
മാന്നാർ: കേരളവും ത്രിപുരയും തമ്മിൽ ഒരു കാര്യത്തിൽ ഒഴിച്ച് എല്ലാ കാര്യങ്ങളിലും സമൻമാരെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേശ്. എൻഡിഎ സ്ഥാനാർഥി ശ്രീധരൻപിള്ളയുടെ മാന്നാറിൽ നടന്ന തെരെഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, സംസ്കാരം, കാലാവസ്ഥ, ഭക്ഷണരീതി തുടങ്ങി എല്ലാം ഇരു സംസ്ഥാനത്തും ഒരു പോലെയാണ്. എന്നാൽ, ത്രിപുരയിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് ഇപ്പോൾ ബിജെപി ഭരിക്കുന്നു.

കേരളത്തിൽ ഇപ്പോഴും കമ്യൂണിസ്റ്റാണ് ഭരിക്കുന്നത്. ഇത് മാത്രമാണ് ആകെയുള്ള വ്യത്യാസമെന്നും ഇത് മാറുവാൻ വേണ്ടിയാണ് താൻ ചെങ്ങന്നൂരിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.