അടൂർ: യുഎസ് ആസ്ഥാനമായ സംഘടനയുടെ ഓണ്‍ലൈന്‍ ഗെയിം ബൈക്ക് റൈഡ് ചലഞ്ചില്‍ പങ്കെടുക്കവേ അപകടത്തില്‍ മരിച്ച എം.എസ്. മിഥുന്ഘോഷിന്റെ (22) സംസ്കാരം ഇന്നു വൈകുന്നേരം നാലിനു മിഥുന്റെ മാതൃഗൃഹമായ ഇലവുംതിട്ട നെടിയകാല അടികഴിയില് മംഗലശേരി വീട്ടുവളപ്പില്‍ നടക്കും.
ഒറ്റപ്പാലം പാലപ്പുറം സമതയില്‍ എം. സുഗതന്റെയും പ്രിയയുടെയും മകനായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി എം.എസ്. മിഥുന് ഘോഷ് സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ബംഗളൂരു - പൂനെ ദേശീയപാതയില്‍ ചിത്രദുര്‍ഗയിലായിരുന്നു അപകടം. അമേരിക്കന്‍ ഗെയിം ഗ്രൂപ്പായ അയണ്‍ ബട്ട് അസോസിയേഷന് സാഡില്ഡോര് ചാലഞ്ച് ഏറ്റെടുത്തായിരുന്നു ബൈക്ക് യാത്ര. 24 മണിക്കൂര്‍ കൊണ്ട് 1600 കിലോമീറ്റര്‍ സഞ്ചരിക്കുകയെന്നതായിരുന്നു മത്സരം.
ഒറ്റപ്പാലം പാലപ്പുറം സമതയില്‍ എം. സുഗതന്റെയും പ്രിയയുടെയും മകനായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി എം.എസ്. മിഥുന് ഘോഷ് സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ബംഗളൂരു - പൂനെ ദേശീയപാതയില്‍ ചിത്രദുര്‍ഗയിലായിരുന്നു അപകടം. അമേരിക്കന്‍ ഗെയിം ഗ്രൂപ്പായ അയണ്‍ ബട്ട് അസോസിയേഷന് സാഡില്ഡോര് ചാലഞ്ച് ഏറ്റെടുത്തായിരുന്നു ബൈക്ക് യാത്ര. 24 മണിക്കൂര്‍ കൊണ്ട് 1600 കിലോമീറ്റര്‍ സഞ്ചരിക്കുകയെന്നതായിരുന്നു മത്സരം.