കൊച്ചി: ഉദയംപേരൂർ സ്വദേശിനി ശകുന്തള കൊല്ലപ്പെട്ട സംഭവത്തിൽ മകൾ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. മകൾ അശ്വതിയെ നുണ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഏപ്രിൽ നാലിന് നേരിട്ട് ഹാജരാകാൻ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (എട്ട്) നിർദേശം നൽകിയത്.
കഴിഞ്ഞ ജനുവരി ഏഴിനാണ് മൃതദേഹം വീപ്പയ്ക്കുള്ളിൽ കോണ്‍ക്രീറ്റിട്ട് നിറച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിലാണ് മൃതദേഹം ശകുന്തളയുടെതാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരി ഏഴിനാണ് മൃതദേഹം വീപ്പയ്ക്കുള്ളിൽ കോണ്‍ക്രീറ്റിട്ട് നിറച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിലാണ് മൃതദേഹം ശകുന്തളയുടെതാണെന്ന് കണ്ടെത്തിയത്.