+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശോഭന ജോർജ് ഇടതുവേദിയിൽ

ചെങ്ങന്നൂർ: മുഖ്യമന്ത്രി പിണറായി വിജയന് ലാൽസലാം സംബോധനയോടെ മുൻ എംഎൽഎ ശോഭന ജോർജ് എൽഡിഎഫ് കൺവൻഷനിൽ. എൽഡിഎഫിനു വേണ്ടി കൈപ്പത്തി ചിഹ്നത്തിനെതിരേ പ്ര
ശോഭന ജോർജ് ഇടതുവേദിയിൽ
ചെങ്ങന്നൂർ: മുഖ്യമന്ത്രി പിണറായി വിജയന് ലാൽസലാം സംബോധനയോടെ മുൻ എംഎൽഎ ശോഭന ജോർജ് എൽഡിഎഫ് കൺവൻഷനിൽ. എൽഡിഎഫിനു വേണ്ടി കൈപ്പത്തി ചിഹ്നത്തിനെതിരേ പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും റിക്കാർഡ് ഭൂരിപക്ഷത്തോടെ എൽഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്നും ശോഭന ജോർജ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സജി ചെറിയാന്‍റെ നിർദേശപ്രകാരം പി.സി. വിഷ്ണുനാഥിനെതിരേ ശോഭന വിമത സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ സജി ചെറിയാൻ കോടിയേരി ബാലകൃഷ്ണനൊപ്പം ശോഭനയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ഇവർ ആവശ്യപ്പെട്ട കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകുമെന്ന് അഭ്യൂഹമുണ്ട്.