തിരുവനന്തപുരം: മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരായ ഹർജി പരിഗണിക്കുന്നത് അടുത്ത മാസം പത്തിലേക്കു മാറ്റി. ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് ഹർജിയിൽ കൂടുതൽ രേഖകൾ ഹാജരാക്കാത്തതെന്ന് ഹർജിക്കാൻ കോടതിയെ അറിയിച്ചു.
സെൻകുമാർ വ്യാജരേഖ ചമച്ച് മെഡിക്കൽ അലവൻസ് കൈപ്പറ്റാൻ ശ്രമിച്ചു, 50 കോടി രൂപയുടെ അനധികൃത വായ്പ നൽകാൻ സഹായിച്ചു തുടങ്ങിയവയാ ണ് ആരോപണങ്ങൾ.
സെൻകുമാർ വ്യാജരേഖ ചമച്ച് മെഡിക്കൽ അലവൻസ് കൈപ്പറ്റാൻ ശ്രമിച്ചു, 50 കോടി രൂപയുടെ അനധികൃത വായ്പ നൽകാൻ സഹായിച്ചു തുടങ്ങിയവയാ ണ് ആരോപണങ്ങൾ.