തിരുവനന്തപുരം: കഴിഞ്ഞ 22 വർഷത്തിനിടെ ഗുജറാത്തിൽ പുരോഗതിയുണ്ടായത് പതിനഞ്ചോളം കോർപറേറ്റുകൾക്കു മാത്രമെന്നു നിയുക്ത കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൈക്കാട് പോലീസ് മൈതാനത്ത് ആർഎസ്പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ കാന്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: കഴിഞ്ഞ 22 വർഷത്തിനിടെ ഗുജറാത്തിൽ പുരോഗതിയുണ്ടായത് പതിനഞ്ചോളം കോർപറേറ്റുകൾക്കു മാത്രമെന്നു നിയുക്ത കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൈക്കാട് പോലീസ് മൈതാനത്ത് ആർഎസ്പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ കാന്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 22 വർഷത്തെ ഗുജറാത്തിലെ ബിജെപി ഭരണം പൊള്ളയായിരുന്നുവെന്നാണ് ഇതു കാണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താൻ അവിടെയെത്തിയപ്പോഴാണു യാഥാർഥ്യം മനസിലായത്. സാധാരണക്കാരും കർഷകരും ചെറുകിട വ്യവസായികളും തൊഴിലാളികളുമെല്ലാം ഗുജറാത്തിൽ ഇന്നു ദുരിതമനുഭവിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തൊഴിലാളി വർഗത്തിനും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ബേബി ജോണെന്ന് അദ്ദേഹത്തിന്റെ ജീവിതം കാണിച്ചുതരുന്നുണ്ടെന്നു രാഹുൽ പറഞ്ഞു.
ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ പാതയാണ് ബേബി ജോണിനെ പോലെയുള്ള നേതാക്കളെയും മുന്നോട്ടുനയിച്ചത്. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വിഭജിക്കാനാണ് ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. എന്നാൽ, ബേബി ജോണ് ഉൾപ്പെടെയുള്ള മുൻകാല നേതാക്കളുടെ പ്രവർത്തനഫലമായാണു കേരളത്തിന് ഇതിനെ പ്രതിരോധിക്കാനും ഒറ്റക്കെട്ടായി നിൽക്കാനും സാധിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബേബി ജോണ് ജന്മശതാബ്ദിയുടെ ഭാഗമായി തപാൽ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാന്പിന്റെയും കവറിന്റെയും പ്രകാശനം ചടങ്ങിൽ കേരള സർക്കിൾ പോസ്റ്റൽ ഡയറക്ടർ സയിദ് റഷീദ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നൽകി നിർവഹിച്ചു.
ആർഎസ്പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രഫ.ടി.ജെ. ചന്ദ്രചൂഢൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഎസ്പി ദേശീയ സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എംപി സ്വാഗതം പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, വി.എസ്. ശിവകുമാർ എംഎൽഎ, ബേബി ജോണിന്റെ പത്നി അന്നമ്മ ബേബി ജോണ് തുടങ്ങിയവർ സന്നിഹിതരമായിരുന്നു. മുൻ മന്ത്രി ഷിബു ബേബിജോണ് നന്ദി പറഞ്ഞു.
ഒരു കോടി ഒപ്പുകൾ 70 കിലോമീറ്ററിൽ...
തിരുവനന്തപുരം: യുഡിഎഫിന്റെ പടയൊരുക്കം ജാഥയ്ക്കിടയിൽ ശേഖരിച്ച ഒരു കോടി ഒപ്പുകൾ തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിൽ പ്രദർശിപ്പിക്കും. വരുന്ന 20നാണു തിരുവനന്തപുരം- കൊല്ലം ദേശീയപാതയുടെ വശത്ത് ഒരു കോടി ഒപ്പുകളടങ്ങിയ ബാനർ പ്രദർശിപ്പിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജാഥയ്ക്കിടയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരേ ശേഖരിച്ച ഒരുകോടി ഒപ്പുകൾ അവസാന കൈയൊപ്പു കോണ്ഗ്രസ് നിയുക്ത ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതാണ്. ഇന്നലെ നടന്ന പടയൊരുക്കം സമാപന സമ്മേളന ചടങ്ങിലാണ് അവസാന ഒപ്പായി ബാനറിൽ രാഹുൽഗാന്ധി ഇട്ടത്.
70 കിലോമീറ്റർ നീളത്തിൽ നടക്കുന്ന പ്രദർശത്തിന്റെ ഭാഗമായി പ്രധാധപ്പെട്ട എല്ലാ സ്ഥലങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കും. യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ ഇവിടങ്ങളിൽ പ്രസംഗിക്കും.
പടയൊരുക്കം ജാഥ ഇവിടെ സമാപിക്കുന്നില്ലെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയത്തിനെതിരായ പടയോട്ടമായി ഇതു രൂപാന്തരപ്പെടുമെന്നും സമാപന സമ്മേളന പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഓഖി ദുരന്തത്തിൽ പെട്ടവരുടെ കണ്ണീരൊപ്പാൻ രാഹുൽ ഗാന്ധി നേരിട്ട് എത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ഫോണിലൂടെ പോലും ജനങ്ങളുടെ കണ്ണീർ തുടയ്ക്കാനുള്ള ശ്രമം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 22 വർഷത്തെ ഗുജറാത്തിലെ ബിജെപി ഭരണം പൊള്ളയായിരുന്നുവെന്നാണ് ഇതു കാണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താൻ അവിടെയെത്തിയപ്പോഴാണു യാഥാർഥ്യം മനസിലായത്. സാധാരണക്കാരും കർഷകരും ചെറുകിട വ്യവസായികളും തൊഴിലാളികളുമെല്ലാം ഗുജറാത്തിൽ ഇന്നു ദുരിതമനുഭവിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തൊഴിലാളി വർഗത്തിനും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ബേബി ജോണെന്ന് അദ്ദേഹത്തിന്റെ ജീവിതം കാണിച്ചുതരുന്നുണ്ടെന്നു രാഹുൽ പറഞ്ഞു.
ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ പാതയാണ് ബേബി ജോണിനെ പോലെയുള്ള നേതാക്കളെയും മുന്നോട്ടുനയിച്ചത്. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വിഭജിക്കാനാണ് ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. എന്നാൽ, ബേബി ജോണ് ഉൾപ്പെടെയുള്ള മുൻകാല നേതാക്കളുടെ പ്രവർത്തനഫലമായാണു കേരളത്തിന് ഇതിനെ പ്രതിരോധിക്കാനും ഒറ്റക്കെട്ടായി നിൽക്കാനും സാധിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബേബി ജോണ് ജന്മശതാബ്ദിയുടെ ഭാഗമായി തപാൽ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാന്പിന്റെയും കവറിന്റെയും പ്രകാശനം ചടങ്ങിൽ കേരള സർക്കിൾ പോസ്റ്റൽ ഡയറക്ടർ സയിദ് റഷീദ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നൽകി നിർവഹിച്ചു.
ആർഎസ്പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രഫ.ടി.ജെ. ചന്ദ്രചൂഢൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഎസ്പി ദേശീയ സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എംപി സ്വാഗതം പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, വി.എസ്. ശിവകുമാർ എംഎൽഎ, ബേബി ജോണിന്റെ പത്നി അന്നമ്മ ബേബി ജോണ് തുടങ്ങിയവർ സന്നിഹിതരമായിരുന്നു. മുൻ മന്ത്രി ഷിബു ബേബിജോണ് നന്ദി പറഞ്ഞു.
ഒരു കോടി ഒപ്പുകൾ 70 കിലോമീറ്ററിൽ...
തിരുവനന്തപുരം: യുഡിഎഫിന്റെ പടയൊരുക്കം ജാഥയ്ക്കിടയിൽ ശേഖരിച്ച ഒരു കോടി ഒപ്പുകൾ തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിൽ പ്രദർശിപ്പിക്കും. വരുന്ന 20നാണു തിരുവനന്തപുരം- കൊല്ലം ദേശീയപാതയുടെ വശത്ത് ഒരു കോടി ഒപ്പുകളടങ്ങിയ ബാനർ പ്രദർശിപ്പിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജാഥയ്ക്കിടയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരേ ശേഖരിച്ച ഒരുകോടി ഒപ്പുകൾ അവസാന കൈയൊപ്പു കോണ്ഗ്രസ് നിയുക്ത ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതാണ്. ഇന്നലെ നടന്ന പടയൊരുക്കം സമാപന സമ്മേളന ചടങ്ങിലാണ് അവസാന ഒപ്പായി ബാനറിൽ രാഹുൽഗാന്ധി ഇട്ടത്.
70 കിലോമീറ്റർ നീളത്തിൽ നടക്കുന്ന പ്രദർശത്തിന്റെ ഭാഗമായി പ്രധാധപ്പെട്ട എല്ലാ സ്ഥലങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കും. യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ ഇവിടങ്ങളിൽ പ്രസംഗിക്കും.
തിരുവനന്തപുരം: കഴിഞ്ഞ 22 വർഷത്തിനിടെ ഗുജറാത്തിൽ പുരോഗതിയുണ്ടായത് പതിനഞ്ചോളം കോർപറേറ്റുകൾക്കു മാത്രമെന്നു നിയുക്ത കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൈക്കാട് പോലീസ് മൈതാനത്ത് ആർഎസ്പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ കാന്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 22 വർഷത്തെ ഗുജറാത്തിലെ ബിജെപി ഭരണം പൊള്ളയായിരുന്നുവെന്നാണ് ഇതു കാണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താൻ അവിടെയെത്തിയപ്പോഴാണു യാഥാർഥ്യം മനസിലായത്. സാധാരണക്കാരും കർഷകരും ചെറുകിട വ്യവസായികളും തൊഴിലാളികളുമെല്ലാം ഗുജറാത്തിൽ ഇന്നു ദുരിതമനുഭവിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തൊഴിലാളി വർഗത്തിനും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ബേബി ജോണെന്ന് അദ്ദേഹത്തിന്റെ ജീവിതം കാണിച്ചുതരുന്നുണ്ടെന്നു രാഹുൽ പറഞ്ഞു.
ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ പാതയാണ് ബേബി ജോണിനെ പോലെയുള്ള നേതാക്കളെയും മുന്നോട്ടുനയിച്ചത്. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വിഭജിക്കാനാണ് ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. എന്നാൽ, ബേബി ജോണ് ഉൾപ്പെടെയുള്ള മുൻകാല നേതാക്കളുടെ പ്രവർത്തനഫലമായാണു കേരളത്തിന് ഇതിനെ പ്രതിരോധിക്കാനും ഒറ്റക്കെട്ടായി നിൽക്കാനും സാധിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബേബി ജോണ് ജന്മശതാബ്ദിയുടെ ഭാഗമായി തപാൽ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാന്പിന്റെയും കവറിന്റെയും പ്രകാശനം ചടങ്ങിൽ കേരള സർക്കിൾ പോസ്റ്റൽ ഡയറക്ടർ സയിദ് റഷീദ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നൽകി നിർവഹിച്ചു.
ആർഎസ്പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രഫ.ടി.ജെ. ചന്ദ്രചൂഢൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഎസ്പി ദേശീയ സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എംപി സ്വാഗതം പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, വി.എസ്. ശിവകുമാർ എംഎൽഎ, ബേബി ജോണിന്റെ പത്നി അന്നമ്മ ബേബി ജോണ് തുടങ്ങിയവർ സന്നിഹിതരമായിരുന്നു. മുൻ മന്ത്രി ഷിബു ബേബിജോണ് നന്ദി പറഞ്ഞു.
ഒരു കോടി ഒപ്പുകൾ 70 കിലോമീറ്ററിൽ...
തിരുവനന്തപുരം: യുഡിഎഫിന്റെ പടയൊരുക്കം ജാഥയ്ക്കിടയിൽ ശേഖരിച്ച ഒരു കോടി ഒപ്പുകൾ തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിൽ പ്രദർശിപ്പിക്കും. വരുന്ന 20നാണു തിരുവനന്തപുരം- കൊല്ലം ദേശീയപാതയുടെ വശത്ത് ഒരു കോടി ഒപ്പുകളടങ്ങിയ ബാനർ പ്രദർശിപ്പിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജാഥയ്ക്കിടയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരേ ശേഖരിച്ച ഒരുകോടി ഒപ്പുകൾ അവസാന കൈയൊപ്പു കോണ്ഗ്രസ് നിയുക്ത ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതാണ്. ഇന്നലെ നടന്ന പടയൊരുക്കം സമാപന സമ്മേളന ചടങ്ങിലാണ് അവസാന ഒപ്പായി ബാനറിൽ രാഹുൽഗാന്ധി ഇട്ടത്.
70 കിലോമീറ്റർ നീളത്തിൽ നടക്കുന്ന പ്രദർശത്തിന്റെ ഭാഗമായി പ്രധാധപ്പെട്ട എല്ലാ സ്ഥലങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കും. യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ ഇവിടങ്ങളിൽ പ്രസംഗിക്കും.
പടയൊരുക്കം ജാഥ ഇവിടെ സമാപിക്കുന്നില്ലെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയത്തിനെതിരായ പടയോട്ടമായി ഇതു രൂപാന്തരപ്പെടുമെന്നും സമാപന സമ്മേളന പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഓഖി ദുരന്തത്തിൽ പെട്ടവരുടെ കണ്ണീരൊപ്പാൻ രാഹുൽ ഗാന്ധി നേരിട്ട് എത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ഫോണിലൂടെ പോലും ജനങ്ങളുടെ കണ്ണീർ തുടയ്ക്കാനുള്ള ശ്രമം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 22 വർഷത്തെ ഗുജറാത്തിലെ ബിജെപി ഭരണം പൊള്ളയായിരുന്നുവെന്നാണ് ഇതു കാണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താൻ അവിടെയെത്തിയപ്പോഴാണു യാഥാർഥ്യം മനസിലായത്. സാധാരണക്കാരും കർഷകരും ചെറുകിട വ്യവസായികളും തൊഴിലാളികളുമെല്ലാം ഗുജറാത്തിൽ ഇന്നു ദുരിതമനുഭവിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തൊഴിലാളി വർഗത്തിനും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ബേബി ജോണെന്ന് അദ്ദേഹത്തിന്റെ ജീവിതം കാണിച്ചുതരുന്നുണ്ടെന്നു രാഹുൽ പറഞ്ഞു.
ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ പാതയാണ് ബേബി ജോണിനെ പോലെയുള്ള നേതാക്കളെയും മുന്നോട്ടുനയിച്ചത്. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വിഭജിക്കാനാണ് ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. എന്നാൽ, ബേബി ജോണ് ഉൾപ്പെടെയുള്ള മുൻകാല നേതാക്കളുടെ പ്രവർത്തനഫലമായാണു കേരളത്തിന് ഇതിനെ പ്രതിരോധിക്കാനും ഒറ്റക്കെട്ടായി നിൽക്കാനും സാധിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബേബി ജോണ് ജന്മശതാബ്ദിയുടെ ഭാഗമായി തപാൽ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാന്പിന്റെയും കവറിന്റെയും പ്രകാശനം ചടങ്ങിൽ കേരള സർക്കിൾ പോസ്റ്റൽ ഡയറക്ടർ സയിദ് റഷീദ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നൽകി നിർവഹിച്ചു.
ആർഎസ്പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രഫ.ടി.ജെ. ചന്ദ്രചൂഢൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഎസ്പി ദേശീയ സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എംപി സ്വാഗതം പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, വി.എസ്. ശിവകുമാർ എംഎൽഎ, ബേബി ജോണിന്റെ പത്നി അന്നമ്മ ബേബി ജോണ് തുടങ്ങിയവർ സന്നിഹിതരമായിരുന്നു. മുൻ മന്ത്രി ഷിബു ബേബിജോണ് നന്ദി പറഞ്ഞു.
ഒരു കോടി ഒപ്പുകൾ 70 കിലോമീറ്ററിൽ...
തിരുവനന്തപുരം: യുഡിഎഫിന്റെ പടയൊരുക്കം ജാഥയ്ക്കിടയിൽ ശേഖരിച്ച ഒരു കോടി ഒപ്പുകൾ തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിൽ പ്രദർശിപ്പിക്കും. വരുന്ന 20നാണു തിരുവനന്തപുരം- കൊല്ലം ദേശീയപാതയുടെ വശത്ത് ഒരു കോടി ഒപ്പുകളടങ്ങിയ ബാനർ പ്രദർശിപ്പിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജാഥയ്ക്കിടയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരേ ശേഖരിച്ച ഒരുകോടി ഒപ്പുകൾ അവസാന കൈയൊപ്പു കോണ്ഗ്രസ് നിയുക്ത ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതാണ്. ഇന്നലെ നടന്ന പടയൊരുക്കം സമാപന സമ്മേളന ചടങ്ങിലാണ് അവസാന ഒപ്പായി ബാനറിൽ രാഹുൽഗാന്ധി ഇട്ടത്.
70 കിലോമീറ്റർ നീളത്തിൽ നടക്കുന്ന പ്രദർശത്തിന്റെ ഭാഗമായി പ്രധാധപ്പെട്ട എല്ലാ സ്ഥലങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കും. യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ ഇവിടങ്ങളിൽ പ്രസംഗിക്കും.