+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിഷ വധം: അന്തിമവാദം ഇന്നു തുടങ്ങും

കൊച്ചി: നിയമ വിദ്യാർഥിനിയായിരുന്ന പെരുന്പാവൂർ സ്വദേശിനി ജിഷയെ കൊലപ്പെടുത്തിയ കേസിന്‍റെ അന്തിമവാദം എറണ
ജിഷ വധം: അന്തിമവാദം ഇന്നു തുടങ്ങും
കൊച്ചി: നിയമ വിദ്യാർഥിനിയായിരുന്ന പെരുന്പാവൂർ സ്വദേശിനി ജിഷയെ കൊലപ്പെടുത്തിയ കേസിന്‍റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നു തുടങ്ങും. ഈ വാദം കൂടി കഴിഞ്ഞാൽ വിചാരണ നേരിടുന്ന പ്രതി അമീറുൾ ഇസ് ലാമിനെതിരായ കേസിൽ കോടതി വിധി പറയും. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും സാക്ഷികളുടെ വിസ്താരം നേരത്തേ പൂർത്തിയായിരുന്നു.