മാവേലിക്കര: എക്സൈസിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു സ്പിരിറ്റ് കടത്തുകാരൻ രക്ഷപ്പെട്ട സംഭവത്തിൽ മാവേലിക്കര എക്സൈസ് നല്കിയ പരാതി വ്യാജമെന്നു പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി പത്തോടെ കുറത്തികാടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇൻസ്പെക്ടറും സംഘവും കാർത്തികപ്പള്ളി കീരിക്കാട് ചെറുവള്ളി പടീറ്റതിൽ മനോജിന്റെ വാഹനത്തെ പിന്തുടർന്നു പിടികൂടാൻ ശ്രമിച്ചപ്പോൾ മനോജ് തന്റെ കാർ ഉപയോഗിച്ച് എക്സൈസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു രക്ഷപ്പെട്ടെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ കുറത്തികാട് പോലീസിൽ നൽകിയ പരാതി.
എന്നാൽ പോലീസ് അന്വേഷണത്തിൽ, പിന്തുടർന്നു ചെന്ന എക്സൈസ് വാഹനം മനോജിന്റെ കാറിൽ ഇടിക്കുകയായിരുന്നുവെന്നാണു കണ്ടത്തിയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി പത്തോടെ കുറത്തികാടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇൻസ്പെക്ടറും സംഘവും കാർത്തികപ്പള്ളി കീരിക്കാട് ചെറുവള്ളി പടീറ്റതിൽ മനോജിന്റെ വാഹനത്തെ പിന്തുടർന്നു പിടികൂടാൻ ശ്രമിച്ചപ്പോൾ മനോജ് തന്റെ കാർ ഉപയോഗിച്ച് എക്സൈസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു രക്ഷപ്പെട്ടെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ കുറത്തികാട് പോലീസിൽ നൽകിയ പരാതി.
എന്നാൽ പോലീസ് അന്വേഷണത്തിൽ, പിന്തുടർന്നു ചെന്ന എക്സൈസ് വാഹനം മനോജിന്റെ കാറിൽ ഇടിക്കുകയായിരുന്നുവെന്നാണു കണ്ടത്തിയിരിക്കുന്നത്.