അടിമാലി: ആൾപ്പാർപ്പില്ലാതിരുന്ന കെട്ടിടം ഇടിച്ചുനിരത്തുന്നതിനിടെ മേൽക്കൂര വീണു കാട്ടാനയ്ക്കു ദാരുണാന്ത്യം. അടിമാലി ഫോറസ്റ്റ് റേഞ്ചിനു കീഴിൽ നെല്ലിപ്പാറ നൂറാംകര ആദിവാസി കോളനിക്കു സമീപമാണു സംഭവം.
ബേബി ഐസക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് വാർക്ക കെട്ടിടം. ഭിത്തി ഇടിച്ചുനിരത്തി അകത്തുകടന്ന കാട്ടാനയ്ക്കു മേൽ മേൽകൂര ിടിഞ്ഞുവീണതാ കാമെന്നു കരുതുന്നതായി അടിമാലി റേഞ്ച് ഓഫീസർ രാജേന്ദ്രൻ പറഞ്ഞു.
ഇന്നലെ വൈകുന്നേരം കെട്ടിടം പൊളിഞ്ഞുകിടക്കുന്നതുകണ്ട ആദിവാസികളാണ് വിവരം പുറംലോകത്തെ അറിയിച്ചത്. സംഭവം നടന്നിട്ടു രണ്ടുദിവസം കഴിഞ്ഞതായി റേഞ്ച് ഓഫീസർ പറഞ്ഞു.
മോഴ ഇനത്തിൽപ്പെട്ട ആനയ്ക്കു 12 വയസ് തോന്നി ക്കും. ഇന്നു പോസ്റ്റുമോർട്ടംനടത്തി മറവുചെയ്യും. കാട്ടാന തകർത്ത വീടിനു സമീപത്തു മറ്റു താമസക്കാരാരുമില്ല.
ബേബി ഐസക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് വാർക്ക കെട്ടിടം. ഭിത്തി ഇടിച്ചുനിരത്തി അകത്തുകടന്ന കാട്ടാനയ്ക്കു മേൽ മേൽകൂര ിടിഞ്ഞുവീണതാ കാമെന്നു കരുതുന്നതായി അടിമാലി റേഞ്ച് ഓഫീസർ രാജേന്ദ്രൻ പറഞ്ഞു.
ഇന്നലെ വൈകുന്നേരം കെട്ടിടം പൊളിഞ്ഞുകിടക്കുന്നതുകണ്ട ആദിവാസികളാണ് വിവരം പുറംലോകത്തെ അറിയിച്ചത്. സംഭവം നടന്നിട്ടു രണ്ടുദിവസം കഴിഞ്ഞതായി റേഞ്ച് ഓഫീസർ പറഞ്ഞു.
മോഴ ഇനത്തിൽപ്പെട്ട ആനയ്ക്കു 12 വയസ് തോന്നി ക്കും. ഇന്നു പോസ്റ്റുമോർട്ടംനടത്തി മറവുചെയ്യും. കാട്ടാന തകർത്ത വീടിനു സമീപത്തു മറ്റു താമസക്കാരാരുമില്ല.