കുമരകം: മാനസിക ദൗർബല്യമുള്ളവരെയും ഭിന്നശേഷിയുള്ളവരെയും സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കണമെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ്. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ചാപ്റ്റർ 33-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനസിക പ്രശ്നങ്ങൾ ഒരു രോഗിമായി കണ്ടു ചികിത്സിക്കുകയും അതിനു കുടുംബാംഗങ്ങൾക്കു പ്രചോദനം നൽകുകയും ചെയ്യണം.
വിവര സാങ്കേതിക വിദ്യാ വികലമായി കൈകാര്യം ചെയ്യുകയും മാനസിക പിരിമുറക്കത്തിലൂടെ രോഗികളാകുകയും ചെയ്യുന്നവർക്കു കൗണ്‍സിലിംഗ് നടത്തുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ. സാബു റഹ്മാൻ അധ്യക്ഷത വഹിച്ചു. ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ, ഡോ. അജിത് ബിഡെ, ഡോ. എം.പി.രാധാകൃഷ്ണൻ, ഡോ. ശിവരാമകൃഷ്ണൻ, ഡോ. ജോസ് ജോസഫ്, ഡോ.വർഗീസ് പുന്നൂസ്, ഡോ. എസ് ജറോം, ഡോ. ബേബി തോമസ്, ഡോ.ഷാജാ അമീം, ഡോ. ടോണി തോമസ്,ഡോ.കൃഷ്ണകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിവര സാങ്കേതിക വിദ്യാ വികലമായി കൈകാര്യം ചെയ്യുകയും മാനസിക പിരിമുറക്കത്തിലൂടെ രോഗികളാകുകയും ചെയ്യുന്നവർക്കു കൗണ്‍സിലിംഗ് നടത്തുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ. സാബു റഹ്മാൻ അധ്യക്ഷത വഹിച്ചു. ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ, ഡോ. അജിത് ബിഡെ, ഡോ. എം.പി.രാധാകൃഷ്ണൻ, ഡോ. ശിവരാമകൃഷ്ണൻ, ഡോ. ജോസ് ജോസഫ്, ഡോ.വർഗീസ് പുന്നൂസ്, ഡോ. എസ് ജറോം, ഡോ. ബേബി തോമസ്, ഡോ.ഷാജാ അമീം, ഡോ. ടോണി തോമസ്,ഡോ.കൃഷ്ണകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.