+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീട്ടമ്മയെ തീപ്പൊള്ളലേറ്റു മരിച്ചനിലയില്‍

ആലപ്പുഴ: വീട്ടമ്മയെ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ ജില്ലാ കോടതിവാര്‍ഡ് വാഴവേലില്‍ സുഗുണാനന്ദനന്‍റെ ഭാര്യ സരസ്വതി (69)യെയാണ് വീടി
വീട്ടമ്മയെ തീപ്പൊള്ളലേറ്റു മരിച്ചനിലയില്‍
ആലപ്പുഴ: വീട്ടമ്മയെ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ ജില്ലാ കോടതിവാര്‍ഡ് വാഴവേലില്‍ സുഗുണാനന്ദനന്‍റെ ഭാര്യ സരസ്വതി (69)യെയാണ് വീടിനു സമീപം ഇന്നലെ പുലര്‍ച്ചയോടെ തീപ്പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ അഞ്ചോടെ ഉറക്കമെഴുന്നേറ്റ ഭര്‍ത്താവ് ഇവരെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനു തെക്കുഭാഗത്തായി സരസ്വതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നോര്‍ത്ത് പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: സുധര്‍മ, ജ്യോതി, സുരാജ്, സുധീഷ്. മരുമക്കള്‍: മോഹന്‍ദാസ്, ഷാജി, ദേവു, നിത്യ.