+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർഷകർ സമീപനങ്ങളിൽ മാറ്റം വരുത്തണം: പി.സി. ജോർജ്

കോട്ടയം:ആരുടെ വഞ്ചനയ്ക്കും വിധേയരാകാൻ തയാറാണെന്ന സമീപനം ഉപേക്ഷിക്കാതെ കേരളത്തിലെ കൃഷി
കർഷകർ സമീപനങ്ങളിൽ മാറ്റം വരുത്തണം: പി.സി. ജോർജ്
കോട്ടയം:ആരുടെ വഞ്ചനയ്ക്കും വിധേയരാകാൻ തയാറാണെന്ന സമീപനം ഉപേക്ഷിക്കാതെ കേരളത്തിലെ കൃഷിക്കാർ രക്ഷപ്പെടില്ലെന്നു കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്.ആർക്കും കബളിപ്പിക്കാവുന്ന വിഭാഗമായി കർഷകർ ഇനിയും തുടർന്നാൽ കൃഷിയിടങ്ങൾ തരിശാകും. കേരള കർഷകപക്ഷം പ്രഥമ സംസ്ഥാന കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.