തിരുവനന്തപുരം: കാലവർഷം 22 ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്തു 32 ശതമാനം മഴക്കുറവ്. 44.79 സെന്റി മീറ്റർ മഴ ലഭിക്കേണ്ടിടത്തു ലഭിച്ചത് 30.44 സെന്റിമീറ്റർ മാത്രം.
ജലവൈദ്യുത പദ്ധതികൾ ഏറെയുള്ള ഇടുക്കി ജില്ലയിൽ ലഭിക്കേണ്ട മഴയുടെ പകുതിയിൽ താഴെയേ ലഭിച്ചുള്ളൂ. 40.93 സെന്റിമീറ്റർ വേണ്ടിടത്ത് 18.7 സെന്റി മീറ്റർ. 54 ശതമാനം കുറവ്. വയനാട്ടിൽ 61 ശതമാനമാണു കുറവ്. 39.9 സെന്റി മീറ്ററിനു പകരം 15.47 സെന്റിമീറ്റർ.
മറ്റു ജില്ലകളിൽ ലഭിച്ച മഴയും (സെന്റിമീറ്റർ) ബ്രായ്ക്കറ്റിൽ മഴക്കുറവും (ശതമാനം).
തിരുവനന്തപുരം 16.23 (36), കൊല്ലം 25.82 (19), പത്തനംതിട്ട 26.47 (32), ആലപ്പുഴ 30.02 (29), കോട്ടയം 35.89 (20), എറണാകുളം 40.71 (15), തൃശൂർ 34.59 (26), പാലക്കാട് 17.44 (39), മലപ്പുറം 24.37 (43), കോഴിക്കോട് 50.83 (15), കണ്ണൂർ 44.94 (17), കാസർഗോഡ് 49.86 (24). ന്യൂനമർദപാളികൾ രൂപപ്പെടാത്തതാണു മഴകുറയാൻ കാരണമെന്നു ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
ജലവൈദ്യുത പദ്ധതികൾ ഏറെയുള്ള ഇടുക്കി ജില്ലയിൽ ലഭിക്കേണ്ട മഴയുടെ പകുതിയിൽ താഴെയേ ലഭിച്ചുള്ളൂ. 40.93 സെന്റിമീറ്റർ വേണ്ടിടത്ത് 18.7 സെന്റി മീറ്റർ. 54 ശതമാനം കുറവ്. വയനാട്ടിൽ 61 ശതമാനമാണു കുറവ്. 39.9 സെന്റി മീറ്ററിനു പകരം 15.47 സെന്റിമീറ്റർ.
മറ്റു ജില്ലകളിൽ ലഭിച്ച മഴയും (സെന്റിമീറ്റർ) ബ്രായ്ക്കറ്റിൽ മഴക്കുറവും (ശതമാനം).
തിരുവനന്തപുരം 16.23 (36), കൊല്ലം 25.82 (19), പത്തനംതിട്ട 26.47 (32), ആലപ്പുഴ 30.02 (29), കോട്ടയം 35.89 (20), എറണാകുളം 40.71 (15), തൃശൂർ 34.59 (26), പാലക്കാട് 17.44 (39), മലപ്പുറം 24.37 (43), കോഴിക്കോട് 50.83 (15), കണ്ണൂർ 44.94 (17), കാസർഗോഡ് 49.86 (24). ന്യൂനമർദപാളികൾ രൂപപ്പെടാത്തതാണു മഴകുറയാൻ കാരണമെന്നു ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.