+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാണിക്കത്തനാര്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്ന മാര്‍ഗദര്‍ശി: മാര്‍ ആലഞ്ചേരി

കൊച്ചി: നിധീരിക്കല്‍ മാണിക്കത്തനാര്‍ ഹൃദയങ്ങളില്‍ ജീവിക്കുന്ന മാര്‍ഗദര്‍ശിയാണെന്നു സീറോ മലബാര്‍ സഭ മേജര്‍
മാണിക്കത്തനാര്‍ ജനഹൃദയങ്ങളില്‍  ജീവിക്കുന്ന മാര്‍ഗദര്‍ശി: മാര്‍ ആലഞ്ചേരി
കൊച്ചി: നിധീരിക്കല്‍ മാണിക്കത്തനാര്‍ ഹൃദയങ്ങളില്‍ ജീവിക്കുന്ന മാര്‍ഗദര്‍ശിയാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിധീരിക്കല്‍ മാണിക്കത്തനാരുടെ 175-ാം ജന്മവാർഷികാനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യപ്രശ്‌നങ്ങള്‍ ഏറ്റെടുത്തു ധീരമായി നിലകൊണ്ട ഈ വൈദിക ശ്രേഷ്ഠന്‍ സ്ഥാനങ്ങള്‍ക്കല്ല, നിലപാടുകള്‍ക്കാണു പ്രാധാന്യം നല്‍കിയിരുന്നത്. 28 ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്ന മാണിക്കത്തനാര്‍ക്കു ജനങ്ങളുടെ വിഷയങ്ങള്‍ ഏതു രാജ്യക്കാരോടും പങ്കുവയ്ക്കാന്‍ സാധിക്കുമായിരുന്നു.

കേരളത്തിന്‍റെ നവോഥാനത്തിനു പങ്കുവഹിച്ച കത്തോലിക്കാ കോണ്‍ഗ്രസിനും നസ്രാണി ദീപികയ്ക്കും തുടക്കം കുറിച്ചതു മാണിക്കത്തനാരാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.

കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഫാ. ജിയോ കടവി, പ്രഫ. ജോര്‍ജ് ജോണ്‍ നിധീരി എന്നിവര്‍ അനുസ്മരണ പ്രഭാഷം നടത്തി.
കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതി ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖ പ്രസംഗവും കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് ജോണ്‍ കച്ചിറമറ്റം മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, പാലാ രൂപതാ സമിതി പ്രസിഡന്‍റ് സാജു അലക്സ് എന്നിവര്‍ പ്രസംഗിച്ചു.