ന്യൂഡൽഹി: 2010-11 ധനകാര്യവർഷം മുതലുള്ള വരവു ചെലവ് കണക്കുകൾ സമർപ്പിക്കാത്ത സന്നദ്ധസംഘടന(എൻജിഒ)കൾക്ക് ജൂൺ 14 വരെ അതിന് അവസരം നൽകി.
വിദേശ സംഭാവനനിയമ (എഫ്സിആർഎ) ത്തിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളവയ്ക്കാണ് ഈ അവസരം.
രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെട്ടിട്ടുള്ളവർക്ക് ഇത് അവസാന അവസരമാണെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇപ്പോൾ കണക്കു സമർപ്പിക്കുന്നവർക്കു വൈകിയതിനുള്ള കോന്പൗണ്ടിംഗ് ഫീസ് ബാധകമല്ല. ഏഴായിരത്തോളം എൻജിഒകളുടെ രജിസ്ട്രേഷൻ കണക്കു സമർപ്പിക്കാത്തതിനെത്തുടർന്ന് റദ്ദായിരിക്കുകയാണ്.
വിദേശ സംഭാവനനിയമ (എഫ്സിആർഎ) ത്തിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളവയ്ക്കാണ് ഈ അവസരം.
രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെട്ടിട്ടുള്ളവർക്ക് ഇത് അവസാന അവസരമാണെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇപ്പോൾ കണക്കു സമർപ്പിക്കുന്നവർക്കു വൈകിയതിനുള്ള കോന്പൗണ്ടിംഗ് ഫീസ് ബാധകമല്ല. ഏഴായിരത്തോളം എൻജിഒകളുടെ രജിസ്ട്രേഷൻ കണക്കു സമർപ്പിക്കാത്തതിനെത്തുടർന്ന് റദ്ദായിരിക്കുകയാണ്.