പതിമൂന്നുകാരിയായ മകൾ മരിക്കുമെന്ന് ഉറപ്പായ ഒരു പിതാവ് കരളുരുകി അപേക്ഷിച്ചു പറയുകയാണ് വേദനയില്ലാതെ എന്റെ മകൾ മരിക്കാൻ പ്രാർത്ഥിക്കണം. നിസഹായതയുടെ അവസാനവാക്കാണിത്. രേവതി രൂപേഷ് രേരു എന്ന സാമൂഹിക പ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുമാണ് കാൻസറിന്റെ പിടിയിലമർന്ന് വേദനയുടെ ചുഴിയിലകപ്പെട്ട ഈ കൊച്ചു കുട്ടിയെ കുറിച്ചും മകളുടെ ദയനീയാവസ്ഥയിൽ മനമുരുകി കരയുന്ന ഒരച്ഛന്റെയും കഥ ലോകം അറിയുന്നത്. അസഹനീയമായ വേദനയിലും ചെയ്തു തീർക്കുവാനാഗ്രഹിക്കുന്ന ഒരുപിടി സ്വപ്നങ്ങൾ മനസിൽ കാത്തുസൂക്ഷിക്കുന്നുണ്ട് ഈ കൊച്ചുമിടുക്കി.
രേവതി രൂപേഷ് രേരുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രേവതി രൂപേഷ് രേരുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം