+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുഞ്ഞാലിമരയ്ക്കാർ മമ്മൂട്ടി തന്നെ

മലയാള സിനിമ ഇപ്പോൾ ഇതിഹാസ ചിത്രങ്ങളുടെ അണിയറയിൽ ആണ്. മലയാളത്തിലെ താരരാജാക്കന്മാരും യുവതാരങ്ങളും തങ്ങളുടെ ഇതിഹാസ ചിത്രങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കുഞ്ഞ
കുഞ്ഞാലിമരയ്ക്കാർ മമ്മൂട്ടി തന്നെ
മലയാള സിനിമ ഇപ്പോൾ ഇതിഹാസ ചിത്രങ്ങളുടെ അണിയറയിൽ ആണ്. മലയാളത്തിലെ താരരാജാക്കന്മാരും യുവതാരങ്ങളും തങ്ങളുടെ ഇതിഹാസ ചിത്രങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി എത്തുന്പോൾ, രണ്ടാമൂഴത്തിലൂടെ ഭീമനായി മോഹൻലാൽ എത്തുകയാണ്. പൃഥ്വിരാജിന്‍റെ വേലുത്തന്പി ദളവയും നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയുമാണ് യുവതാരങ്ങളുടെ ഇതിഹാസ ചിത്രങ്ങൾ.

ഇവയിൽ ആദ്യം പ്രഖ്യാപിക്കപ്പെട്ടത് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരായിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടുപോകുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. മമ്മൂട്ടി നായികനായി എത്തുന്ന കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമ സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഓഗസ്റ്റ് സിനിമ ചിത്രം നിർമിക്കുന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ദ ഗ്രേറ്റ് ഫാദറിന് ശേഷം ഓഗസ്റ്റ് സിനിമ നിർമിക്കുന്ന മമ്മൂട്ടി ചിത്രമായിരിക്കും കുഞ്ഞാലിമരയ്ക്കാർ.

കുഞ്ഞാലിമരയ്ക്കാറിലെ കാമറ കൈകാര്യം ചെയ്യുന്നത് ഇന്ത്യയിലെ മുൻനിര കാമറാമാനായ സന്തോഷ് ശിവനാണ്. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.കുഞ്ഞാലിമരയ്ക്കാർ എന്ന പേരിൽ തന്‍റെ മനസിൽ ഒരു സിനിമയുണ്ടെന്ന് അമൽ നീരദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ സ്വപ്നം യാഥാർഥ്യമാകുകയാണ്. ഈ വർഷം അവസാനത്തോടെ ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.