+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേശീയ ജൈവവൈവിധ്യ സമ്മേളനത്തിനു തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ ഏതൊക്കെ പഞ്ചായത്തുകളിൽ നല്ലയിനം തെങ്ങിൻതൈകളും വിത്തുകളും ഉണ്ടെന്ന് കർഷകർക്ക് എളുപ്പത്തിൽ കണ്
ദേശീയ ജൈവവൈവിധ്യ സമ്മേളനത്തിനു തുടക്കമായി
തിരുവനന്തപുരം: സംസ്ഥാനത്തെ ഏതൊക്കെ പഞ്ചായത്തുകളിൽ നല്ലയിനം തെങ്ങിൻതൈകളും വിത്തുകളും ഉണ്ടെന്ന് കർഷകർക്ക് എളുപ്പത്തിൽ കണ്ടെത്താം. എങ്ങനെയെന്നല്ലേ? കേരള റിമോർട്ട് സെൻസിംഗ് ആൻഡ് എൻവിറോണ്‍മെന്‍റ് സെന്‍ററിന്‍റെ
(കെഎസ്ആർഇസി) ജിപിഎസ് സംവിധാനത്തിലൂടെയാണ് ഈ സേവനം ലഭിക്കുന്നത്. കർഷകർക്ക് വീട്ടിലിരുന്ന് മദർ പ്ലാം ഇൻഫോർമേഷൻ സിസ്റ്റം ആപ്ലിക്കേഷൻ വഴി ഏറ്റവും അടുത്തുള്ള വിത്തുവിതരണ കേന്ദ്രം കണ്ടെത്താം.

ജൈവവൈവിധ്യ ബോർഡ് ടാഗോർ തിയറ്ററിൽ ഒരുക്കിയ ജൈവവൈവിധ്യ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിലാണ് ഇത്തരത്തിലുള്ള ആപ്ലിക്കേഷന്‍റെ പ്രവർത്തനം വിശദീകരിക്കുന്നത്. പ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ലയിൽ തുടക്കമിട്ട പദ്ധതി ഇപ്പോൾ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് കെഎസ്ആർഇസി. ഇതിന്‍റെ തുടക്കമായി കൊല്ലം, കോട്ടയം, മലപ്പുറം, ജില്ലകളിലും ഇപ്പോൾ സേവനം ലഭ്യമാണ്. ജിപിആർഎസ് വഴിയാണ് ലൊക്കേഷൻ കണ്ടെത്തുന്നത്.

മുന്തിയ ഇനം വിത്തുകൾ വിൽപ്പന നടത്തുന്ന കർഷകരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ശേഖരിച്ച ശേഷം തയാറാക്കിയ മാപ്പിംഗിലൂടെയാണ് ഇതിന്‍റെ വിവരങ്ങൾ ആപ്ലിക്കേഷൻ വഴി കർഷകർക്ക് ലഭ്യമാക്കുന്നത്. ആപ്ലിക്കേഷൻ ഉപയോഗിച്ച് കർഷകർക്കും വിൽപ്പനക്കാർക്കും സ്വന്തമായി വിവരങ്ങളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യമുണ്ട്.

കേരളത്തിലെ ജൈവവൈവിധ്യങ്ങളുടെ സംസ്കാരത്തെ വിളിച്ചോതുന്ന ചിത്രപ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരിന്‍റെ 34 സ്ഥാപനങ്ങൾ ഉൾപ്പെടെ 118 ഓളം സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. 26 വരെയാണ് പ്രദർശനം.

മന്ത്രി കെ.ടി ജലീൽ, അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ് സെന്തിൽ, ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.