+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഴ്സസ് വാരാചരണം മേയ് ആറുമുതൽ

ആലപ്പുഴ: നഴ്സസ് വാരാചരണം മെയ് ആറു മുതൽ 12 വരെ വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. ജില്ലാ കളക്ടർ വീണ എൻ. മാധവൻ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന
നഴ്സസ് വാരാചരണം മേയ് ആറുമുതൽ
ആലപ്പുഴ: നഴ്സസ് വാരാചരണം മെയ് ആറു മുതൽ 12 വരെ വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. ജില്ലാ കളക്ടർ വീണ എൻ. മാധവൻ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസർ കണ്‍വീനറും ജില്ലാ നഴ്സിങ് ഓഫീസർ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവർ കോ-കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു.
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും നഴ്സിങ് സ്കൂൾ, കോളജ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുക. വിവിധ ആശുപത്രികളിലെ നഴ്സുമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.