+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി ജില്ലാബാങ്ക് എൻപിസിഐ അംഗത്വമുള്ളസംസ്ഥാനത്തെ ആദ്യ സഹകരണ ബാങ്ക്

കട്ടപ്പന: രാജ്യത്തെ എടിഎം ശൃംഖലയെ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ നേരിട്ട് അംഗത്വമുളള
ഇടുക്കി ജില്ലാബാങ്ക് എൻപിസിഐ അംഗത്വമുള്ളസംസ്ഥാനത്തെ ആദ്യ സഹകരണ ബാങ്ക്
കട്ടപ്പന: രാജ്യത്തെ എടിഎം ശൃംഖലയെ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ നേരിട്ട് അംഗത്വമുളള സംസ്ഥാനത്തെ ആദ്യ സഹകരണ ബാങ്കായി ഇടുക്കി ജില്ലാ സഹകരണ ബാങ്ക്.

ബാങ്കിന്‍റെ എടിഎം നെറ്റ് വർക്കിന്‍റെ ഉദ്ഘാടനം ഇന്നലെ കട്ടപ്പന മെയിൻ ബ്രാഞ്ച് അങ്കണത്തിൽ സഹകരണമന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിച്ചു. യോഗത്തിൽ ബാങ്ക് പ്രസിഡന്‍റ് ഇ.എം.ആഗസ്തി അധ്യക്ഷതവഹിച്ചു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ആദ്യമായി സ്വന്തം ഐഎഫ്എസ് കോഡുമായി ജില്ലാ സഹകരണ ബാങ്കിൽ ആർടിജിഎസ് സംവിധാനവും ആരംഭിച്ചു.
നാഷണൽ ഫൈനാൻഷ്യൽ സ്വിച്ചലും ആർടിജിഎസിലും നേരിട്ടംഗത്വം ഉളളതിനാൽ ബാങ്കിന്‍റെ ആർടിജിഎസ് സംവിധാനം മറ്റു സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. ബാങ്കിംഗ് രംഗത്തെ ആധുനിക സംവിധാനമായ മൊബൈൽ ബാങ്കിംഗിനുളള റിസർവ് ബാങ്ക് ലൈസൻസും എൻആർഐ നിക്ഷേപങ്ങൾ സ്വീകരിക്കുവാനുളള റിസർവ് ബാങ്ക് ലൈസൻസും ഇടുക്കി ജില്ലാ ബാങ്കിനു ലഭിച്ചിട്ടുണ്ട്.

ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളിൽ ഏകീകൃത ക്ലൗഡ് അധിഷ്ഠിത കമ്പ്യൂട്ടറൈസ്ഡ് സംവിധാനം (സിബിഎസ്) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാ ബാങ്കും ഇടുക്കി ജില്ലാ സഹകരണ ബാങ്കാണ്. 70 എടിഎംകളാണു ജില്ലാ ബാങ്ക് എടിഎം നെറ്റ് വർക്കിൽ പ്രവർത്തനസജ്ജമാകുന്നത്. പ്രാഥമിക സഹകരണ സ്ഥാപനങ്ങൾകൂടി ഈ സംവിധാനത്തിന്‍റെ ഭാഗമായി വരുമ്പോൾ 175 എടിഎംകൾ സഹകരണ സ്ഥാപനങ്ങളുടെ നെറ്റ്‌വർക്കിൽ പ്രവർത്തനസജ്ജമാകും. നടപ്പു സാമ്പത്തിക വർഷംതന്നെ മൈക്രോ എടിഎം, കാഷ് ഡെപ്പോസിറ്റ് മെഷിൻ, ഇ-കൊമേഴ്സ് തുടങ്ങിയ സംവിധാനങ്ങളും ജില്ലാ ബാങ്കിന്‍റേതായി നടപ്പിലാകും. ഗവണ്‍മെന്‍റ് നടപ്പിലാക്കുന്ന റൂപെ കാർഡുകളാണു ജില്ലാ ബാങ്ക് വിതരണം ചെയ്യുന്നത്.

ജില്ലാ ബാങ്കിന്‍റെ എടിഎം ശൃംഖലയ്ക്കുപുറമെ രാജ്യത്ത് എവിടെയുമുളള എടിഎംകളിൽനിന്നും ഐഡിസിബി കാർഡുപയോഗിച്ചു പണം പിൻവലിക്കാനാവും. മറ്റ് ബാങ്കുകളുടെ എടിഎം കാർഡ് ഉപയോഗിച്ച് ഐഡിസിബി എടിഎമിൽനിന്നും പണം പിൻവലിക്കാം.