+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധുരരാജ നൂറ് കോടി ക്ലബിൽ; ചരിത്ര നേട്ടം സ്വന്തമാക്കി മമ്മൂട്ടി

നൂറ് കോടി ക്ലബിൽ ഇടം നേടി മമ്മൂട്ടി നായകനായ മധുരരാജ. വൈശാഖിന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം റിലീസ് ചെയ്ത് 45 ദിനങ്ങൾ പിന്നിട്ടപ്പോൾ 104 കോടി രൂപയാണ് വാര
മധുരരാജ നൂറ് കോടി ക്ലബിൽ; ചരിത്ര നേട്ടം സ്വന്തമാക്കി മമ്മൂട്ടി

നൂറ് കോടി ക്ലബിൽ ഇടം നേടി മമ്മൂട്ടി നായകനായ മധുരരാജ. വൈശാഖിന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം റിലീസ് ചെയ്ത് 45 ദിനങ്ങൾ പിന്നിട്ടപ്പോൾ 104 കോടി രൂപയാണ് വാരിയത്. നൂറ് കോടി ക്ലബിൽ സ്ഥാനം നേടുന്ന ആദ്യ മമ്മൂട്ടി ചിത്രമാണിത്.

800ലധികം സ്ക്രീനുകളിലായാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തിത്. പുലിമുരുകനു ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇതിനു മുമ്പ് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനും നൂറ് കോടി ക്ലബിൽ സ്ഥാനം പിടിച്ചിരുന്നു.

2010ൽ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. തമിഴ് നടൻ ജയ്, ജഗപതി ബാബു, അനുശ്രി, നെടുമുടി വേണു, വിജയരാഘവൻ, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ, കലാഭവൻ ഷാജോണ്‍, അന്നാ രേഷ്മ, ഷംന കാസിം തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതിരിപ്പിച്ചത്.