+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏറ്റെടുത്ത വെല്ലുവിളി

വഴിയും വാഹനവും അടിസ്ഥാന സൗകര്യങ്ങളും പരിമിതമായിരുന്ന പീരുമേട്ടിലെ ശുശ്രൂഷ ഏറെ സഹനപൂർവവും ക്ലേശകരമായിരുന്നു. നിയമനം കിട്ടി പീരുമേട്ടിലെത്തുന്പോൾ അ
ഏറ്റെടുത്ത  വെല്ലുവിളി
വഴിയും വാഹനവും അടിസ്ഥാന സൗകര്യങ്ങളും പരിമിതമായിരുന്ന പീരുമേട്ടിലെ ശുശ്രൂഷ ഏറെ സഹനപൂർവവും ക്ലേശകരമായിരുന്നു. നിയമനം കിട്ടി പീരുമേട്ടിലെത്തുന്പോൾ അവിടെയുണ്ടായിരുന്നത് ചോർന്നൊലിക്കുന്ന പഴയ ചെറിയൊരു പള്ളി. താമസിക്കാനുള്ള മുറിയും ചോരുന്ന സ്ഥിതിയിൽ. വിശ്വാസികളായി ഏതാനും കുടുംബങ്ങൾ മാത്രം.ഗിരിവർഗക്കാരും ഫോറസ്റ്റ്, എക്സൈസ് ജീവനക്കാരുമല്ലാതെ ഏറെ താമസക്കാരുമില്ല. കയറ്റുപായ വിരിച്ച് നിലത്തായിരുന്നു കിടപ്പ്. ഭക്ഷണം അടുത്തുള്ള ചായക്കടയിലും.

ഈ കാട്ടുപ്രദേശത്ത് എനിക്ക് എന്തു നിയോഗം പല രാത്രികളിലും എന്നു കന്യകാ മാതാവിനോടു പ്രാർഥിച്ചപ്പോൾ ഈ ദുരിതങ്ങൾ വെല്ലുവിളിയായി സ്വീകരിക്കാൻ പരിശുദ്ധ അമ്മ പറയുന്നതായി മനസ് മന്ത്രിച്ചു. അങ്ങനെ ആ ദുരിതങ്ങളെ മാതാവിനു സമർപ്പിച്ചുകൊണ്ട് മാത്യു അറയ്ക്കലച്ചൻ തുടങ്ങിയ പ്രവർത്തനങ്ങളാണ് പീരുമേട്ടിലും സമീപപ്രദേശങ്ങളിലും വിസ്മയകരമായ മുന്നേറ്റങ്ങൾക്കും വികസനത്തിനും വഴി തുറന്നത്.

ഹൈറേഞ്ച് മെഡിക്കൽ സെന്‍റർ

തോട്ടം ഉടമകളുടെ പള്ളിക്കുന്നിലെ ഹൈറേഞ്ച്് മെഡിക്കൽ സെന്‍റർ ഏറ്റെടുത്ത് മികച്ച ആശുപത്രിയായി പിഡിഎസ് വികസിപ്പിച്ചു. 1983 ൽ സ്ഥാപിച്ച സഹ്യാദ്രി ആയുർവേദിക് ഫാർമസ്യൂട്ടിക്കൽസ് ഗുഡ് മാനുഫാക്ചറിംഗ് സർട്ടിഫിക്കറ്റുള്ള മൂന്നൂറിൽപരം മരുന്നുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നതിനൊപ്പം അപൂർവ ഇനം ഒൗഷധച്ചെടികളുടെയും വൃക്ഷങ്ങളുടെയും മാതൃകാ തോട്ടം സംരക്ഷിക്കുന്നു.

ഇംഗ്ളണ്ടിലെ ബോട്ടാണിക്കൽ ഗാർഡൻ കണ്‍സർവേഷൻ ഇന്‍റർനാഷണലിന്‍റെ സഹരണത്തോടെ പോത്തുപാറയിൽ ബോട്ടാണിക്കൽ ഗാർഡൻ സ്ഥാപിച്ചു. ഇതിനൊപ്പം പ്രകൃതി ജീവനവും ആയുർവേദവും ഫാ. മാത്യു അറയ്ക്കൽ പ്രചരിപ്പിച്ചു. ആയുർവേദ ചികിത്സയിലും മരുന്ന് ഗവേഷണത്തിലും വിപണനത്തിലും സഹ്യാദ്രി ആയുർവേദ ആശുപത്രിയും സഹ്യാദ്രി ആയുർവേദ ഫാർമസിയും മുൻനിരയിലാണ്.

കുമളിയിൽ കരകൗശല കുടിൽ വ്യവസായ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവില്പനശാല ഗ്രാമശില്പ 1981 ൽ പ്രവർത്തനമാരംഭിച്ചു. കെടിഡിസിയുടെ അംഗീകാരത്തോടെ പീരുമേട്, മുണ്ടക്കയം, എറണാകുളം എന്നിവിടങ്ങളിൽ സഹ്യാദ്രി ആയുർവേദ ആശുപത്രികൾ പ്രവർത്തിക്കുന്നു. 1995 ൽ ഇംഗ്ലണ്ടിലും അറ്റ്ലാന്‍റയിലും ചികിത്സാകേന്ദ്രങ്ങൾ തുടങ്ങി.
More in All :