+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓട്ടോക്കാർക്കും കരുതൽ സമ്മാനിച്ച പിതാവ്

സമൂഹത്തിലെ എല്ലാ തലങ്ങളിലും പെട്ടവരുടെ പ്രിയപ്പെട്ട പിതാവായിരുന്നു മാർ മാത്യു അറയ്ക്കൽ. കാഞ്ഞിരപ്പള്ളിയിലെ ടാക്സി ഡ്രൈവർമാരെ ഒരുമിച്ചുകൂട്ടി അവരുടെ ഉന്നമ
ഓട്ടോക്കാർക്കും കരുതൽ സമ്മാനിച്ച പിതാവ്
സമൂഹത്തിലെ എല്ലാ തലങ്ങളിലും പെട്ടവരുടെ പ്രിയപ്പെട്ട പിതാവായിരുന്നു മാർ മാത്യു അറയ്ക്കൽ. കാഞ്ഞിരപ്പള്ളിയിലെ ടാക്സി ഡ്രൈവർമാരെ ഒരുമിച്ചുകൂട്ടി അവരുടെ ഉന്നമനത്തിന് സാരഥി എന്ന കൂട്ടായ്മ രൂപീകരിച്ചു.

നഗരത്തിലെ ഓട്ടോ റിക്ഷ ഡ്രൈവർമാർക്ക് സഹായിയിരുന്നു പിതാവ്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്ന പിതാവ് ഞങ്ങൾക്ക് എന്നും ഒരു കരുതലുള്ള പിതാവിയിരുന്നുവെന്ന് ്രെഡെവർമാർ പറഞ്ഞു. എത്ര തിരക്കിലും എപ്പോൾ വേണമെങ്കിലും അരമനയിലെത്തി പിതാവിനെ കാണാനും സംസാരിക്കാനും അനുവാദമുണ്ടായിരുന്നു.

ഓട്ടോ സ്റ്റാൻഡിനു മുന്നിലൂടെ കടന്നു പോകുന്പോൾ സ്നേഹാന്വേഷണം നടത്തുകയും വീട്ടുകാര്യങ്ങൾ അന്വേഷിക്കുകയും കുശലം പറയുകയും ചെയ്യുന്ന പിതാവ്. പലരുടെയും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും അദ്ദേഹം നൽകി. സ്ഥാനമെഴിഞ്ഞതിനു ശേഷം പുത്തനങ്ങാടിയിലുള്ള ഓട്ടോ സ്റ്റാഡിൽ പിതാവിന് യാത്രയയപ്പ് നൽകിയിരുന്നു.
More in All :