+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക്നോ ർത്തേൺ അയർലണ്ടിലും തുടക്കമാകുന്നു

ലണ്ടൻ: ദേശീയ സമ്മേളനത്തിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ മാർച്ച് 4 ശനിയാഴ്ച ബെൽ ഫാസ്റ്റിലും, മാർച്ച് ആറിന് ലണ്ടൻഡറിയിലും നടക്കപ്പെടുന്നു. നാഷണൽ സെക്ര
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക്നോ ർത്തേൺ അയർലണ്ടിലും തുടക്കമാകുന്നു
ലണ്ടൻ: ദേശീയ സമ്മേളനത്തിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ മാർച്ച് 4 ശനിയാഴ്ച ബെൽ ഫാസ്റ്റിലും, മാർച്ച് ആറിന് ലണ്ടൻഡറിയിലും നടക്കപ്പെടുന്നു. നാഷണൽ സെക്രട്ടറി ദിനേശ് വെളളാപ്പള്ളി സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും . ബെൽ ഫാസ്റ്റ് ബ്രാഞ്ചു സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻറ് ജോബി, ബ്രാഞ്ച് സെക്രട്ടറിയും നാഷണൽ കമ്മറ്റി അംഗവുമായ നെൽസൺ പീറ്റർ തുടങ്ങിയവർ പങ്കെടുക്കും. മാർച്ച് 5 നു നടക്കുന്ന ലണ്ടൻഡറി ബ്രാഞ്ച്' സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് രഞ്ജിത്ത് വർക്കി, സെക്രട്ടറി ഡോ. ജോഷി സൈമൺ, നാഷ്ണൽ കമ്മറ്റി അംഗം ബൈജു നാരായണൻ തുടങ്ങിയവർ പങ്കെടുക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ വമ്പിച്ച വിജയമാക്കാനുള്ള ഒരുക്കത്തിലാണ് നോർത്തേൺ അയർലണ്ട് പ്രവർത്തകർ . നോർത്തേൺ അയർലണ്ടിനോടൊപ്പം തന്നെ യുകെയുടെ മറ്റു പ്രദേശങ്ങളിലും ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുന്നു. ഏപ്രിൽ 15 നു മുൻപായി സമീക്ഷയുടെ എല്ലാബ്രാഞ്ചുകളും ചിട്ടയായ രീതിയിൽ ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തി കരിച്ച് ദേശീയ സമ്മേളനത്തിലേക്ക് കടക്കും. ‌

ഏപ്രിൽ 29 30 തീയതികളിൽ പീറ്റർബോറോയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ നാട്ടിൽ നിന്നും രാഷ്ട്രീയ സാംസകാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിലെ സമ്മേളനങ്ങൾ ഓൺലൈനായാണ് നടന്നത്. എന്നാൽ ഇക്കുറി പീറ്റർബോറോയിൽ നേരിട്ട് ഒത്തുകൂടാം എന്ന ആവേശത്തിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമീക്ഷയുടെ പ്രവർത്തകർ.