+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടുംബം, ഒാർമിക്കപ്പെടേണ്ട ഇടം

ക്രിസ്മസ് കാലത്തു പുൽക്കുടുപോലെ ഓർമിക്കപ്പെടേണ്ട ഒരിടമാണു കുടുംബം. കുടുംബത്തിനു പുറത്തായിരുന്നതുകൊണ
കുടുംബം, ഒാർമിക്കപ്പെടേണ്ട ഇടം
ക്രിസ്മസ് കാലത്തു പുൽക്കുടുപോലെ ഓർമിക്കപ്പെടേണ്ട ഒരിടമാണു കുടുംബം. കുടുംബത്തിനു പുറത്തായിരുന്നതുകൊണ്ടും ഒരു കുടുംബത്തിലും സൗകര്യം ലഭിക്കാത്തതുകൊണ്ടുമാണ് പുൽത്തൊട്ടിയിൽ ഉണ്ണി പിറന്നത്. ദൈവത്തിന്‍റെ ഭൂമിയിലെ വാസകേന്ദ്രമാണ് കുടുംബം. കുടുംബങ്ങളുടെ മാതൃകയായി ദൈവം ഉയർത്തിക്കാട്ടുന്നതു നസ്രത്തിലെ തിരുക്കുടുംബത്തെയാണ്.

തിരുക്കുടുംബത്തിൽ ദൈവികതയുടെ നിറസാന്നിധ്യമുണ്ട്. തിരുക്കുടുംബത്തിന്‍റെ കാവൽക്കാരനായ ജോസഫ് ദൈവദർശനം ലഭിച്ചവനാണ്. ദൈവിക പദ്ധതിക്കു സ്വയം സമർപ്പിച്ചതുവഴി ജോസഫിന്‍റെ ജീവിതം ധന്യമായി. മറിയത്തിന്‍റെ കാര്യവും അങ്ങനെതന്നെ. ദൈവത്തിന്‍റെ പ്രത്യേക നിയോഗത്തിലൂടെയാണ് അവൾ ദൈവമാതാവായത്. ”ഇതാ കർത്താവിന്‍റെ ദാസി’എന്ന പ്രത്യുത്തരം അവളെ മഹത്വപ്പെടുത്തി.

അനാദിമുതലെ ദൈവമായിരുന്ന പുത്രനായ മിശിഹായാണ് ബേത്‌ലഹേമിലെ പുൽത്തൊഴുത്തിൽ ഭൂജാതനായത്. ദൈവവും ദൈവിക മനുഷ്യരും ഒന്നിച്ചതിന്‍റെ സൗഭാഗ്യമാണ് തിരുക്കുടുംബത്തിൽ തിരതല്ലിയത്.

സമൂഹത്തിന്‍റെ അടിസ്ഥാനം കുടുംബമാണ്. കുടുംബത്തിന്‍റെ ഭദ്രത സമൂഹത്തിന്‍റെ സുസ്ഥിതിക്കു അടിസ്ഥാനമാണ്. സമൂഹത്തിലെ അസ്വസ്ഥതകൾ കുടുംബഭദ്രത കുറയുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു. കുട്ടികളും സ്ത്രീകളും ഇന്നു സമൂഹത്തിൽ സുരക്ഷിതരല്ല.

കുടുംബബന്ധങ്ങളിലും മൂല്യങ്ങളിലും ക്ഷയം സംഭവിക്കുന്പോൾ അതു സമൂഹത്തിൽ പ്രതിഫലിക്കുക സ്വാഭാവികതയാണ്. സ്നേഹം, പരസ്പര വിശ്വാസം, വിശ്വസ്തത, ക്ഷമ, വിട്ടുവീഴ്ച, കരുണ, കരുതൽ, ത്യാഗമനോഭാവം തുടങ്ങിയ മൂല്യങ്ങൾ തിരികെ പിടിക്കാൻ ക്രിസ്മസ് ആഘോഷം അവസരമാകട്ടെ.

സിസ്റ്റർ എൽസീന ജോൺ മൂലയിൽ എസ്എച്ച്
More in All :