ബെർലിൻ: ജർമനിയിലെ കൊറോണ പ്രതിസന്ധിയിലെ സർക്കാർ പരാജയം ആദ്യമായി തുറന്നു സമ്മതിച്ച് ചാൻസലർ ഏഞ്ചല മെർക്കൽ. 2020 ശൈത്യകാലത്ത് വൃദ്ധസദനങ്ങളുടെ സംരക്ഷണത്തിലും വൃദ്ധരുടെയും നഴ്സിംഗ് ഹോമുകളിലെയും കുറഞ്ഞത് 30,000 ആളുകളെങ്കിലും കോവിഡ് അണുബാധ മൂലം മരിച്ചുവെന്നും മെർക്കൽ പറഞ്ഞു. പാൻഡെമിക്കിനെതിരെ പോരാടുന്നതിലെ ഏറ്റവും ദുർബലമായ നിമിഷമായിരുന്നു കടന്നുപോയതെന്ന് അഭിമുഖത്തിൽ മെർക്കൽ പറഞ്ഞു.
ഫെഡറൽ ഗവണ്മെന്റിന്റെ എല്ലാ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും ന്ധലാസ്റ്റ് ക്രിസ്മസിനു മുന്പ് ടെസ്റ്റുകൾ ഇതിനകം ലഭ്യമായിരുന്നപ്പോൾ, സംരക്ഷണ സൗകര്യങ്ങൾ സംരക്ഷിത ടെസ്റ്റ് ഭരണകൂടം നടപ്പിലാക്കാൻ വളരെയധികം സമയമെടുത്തുവെന്നും മെർക്കൽ പറഞ്ഞു.
ജർമനി ഇപ്പോൾ രണ്ടാം കൊറോണ ശൈത്യകാലത്തെ അഭിമുഖീകരിക്കുകയാണ്. ഇത്തവണ പക്ഷേ, 75 ശതമാനത്തിലധികം വാക്സിനേഷൻ നിരക്ക് ഉണ്ടായിരുന്നിട്ടും എല്ലാ പ്രായവിഭാഗത്തിലും രോഗബാധ വർധിക്കുന്നതായാണ് നിരീക്ഷണം. വരും ദിവസങ്ങളിൽ ഇതിനിയും വർധിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജോസ് കുന്പിളുവേലിൽ
ഫെഡറൽ ഗവണ്മെന്റിന്റെ എല്ലാ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും ന്ധലാസ്റ്റ് ക്രിസ്മസിനു മുന്പ് ടെസ്റ്റുകൾ ഇതിനകം ലഭ്യമായിരുന്നപ്പോൾ, സംരക്ഷണ സൗകര്യങ്ങൾ സംരക്ഷിത ടെസ്റ്റ് ഭരണകൂടം നടപ്പിലാക്കാൻ വളരെയധികം സമയമെടുത്തുവെന്നും മെർക്കൽ പറഞ്ഞു.
ജർമനി ഇപ്പോൾ രണ്ടാം കൊറോണ ശൈത്യകാലത്തെ അഭിമുഖീകരിക്കുകയാണ്. ഇത്തവണ പക്ഷേ, 75 ശതമാനത്തിലധികം വാക്സിനേഷൻ നിരക്ക് ഉണ്ടായിരുന്നിട്ടും എല്ലാ പ്രായവിഭാഗത്തിലും രോഗബാധ വർധിക്കുന്നതായാണ് നിരീക്ഷണം. വരും ദിവസങ്ങളിൽ ഇതിനിയും വർധിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജോസ് കുന്പിളുവേലിൽ