+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓട്ടവും ചാട്ടവും പ്രണവിന് പണ്ടേയുള്ളതാണ്: ബാലചന്ദ്രമേനോൻ

പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആദി വിജയകരമായി ദിനങ്ങൾ പിന്നിടുകയാണ്. ചിത്രത്തിന്‍റെ വിജയം മോഹൻലാലും ഭാര്യ സുചിത്രയും ആരാധകർക്കൊപ
ഓട്ടവും ചാട്ടവും പ്രണവിന് പണ്ടേയുള്ളതാണ്: ബാലചന്ദ്രമേനോൻ
പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആദി വിജയകരമായി ദിനങ്ങൾ പിന്നിടുകയാണ്. ചിത്രത്തിന്‍റെ വിജയം മോഹൻലാലും ഭാര്യ സുചിത്രയും ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചപ്പോൾ എല്ലാ ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ഹിമാലയത്തിലായിരുന്നു പ്രണവ്.

ആദിയിൽ പ്രണവ് അനായാസകരമായി കൈകാര്യം ചെയ്ത ആയോധനകലയായ പാർക്കൗറാണ് ആരാധകർ ഏറെ നെഞ്ചിലേറ്റിയത്. എന്നാൽ, പ്രണവിന്‍റെ ഓട്ടവും ചാട്ടവും പണ്ടേയുള്ളതാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ വ്യക്തമാക്കുന്നു. വർഷങ്ങൾക്കു മുന്പ് തനിക്കുണ്ടായ ഒരു അനുഭവം വിശദീകരിച്ചുകൊണ്ട്് ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.