ബ്രിസ്റ്റോൾ: സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും ഉൾക്കൊണ്ട് ബ്രിസ്റ്റോളിലെ ഫിഷ്പോണ്ട്സിലുള്ള ന്ധ സ്നേഹാ അയൽക്കൂട്ടംന്ധ ഓണം ആഘോഷിച്ചു.
അയൽക്കൂട്ടത്തിലുള്ള 41 കുടുംബങ്ങളിലും " ഓണപ്പായസം' എത്തിച്ചാണ് ഇത്തവണ സന്തോഷം പന്കുവച്ചത്. ഇതിനായി രാവിലെ 4 മുതൽ കമ്മറ്റിയംഗങ്ങൾ ഒത്തു ചേർ ന്ന് ആറു മണിക്കൂറിനുള്ളിൽ പായസം തയാറാക്കി. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി മാവേലിയോടൊപ്പം എല്ലാ ഭവനങ്ങളിലുമെത്തി പായസം വിതരണം ചെയ്തു. കണ്‍വീനർ റെജി മാണികുളം, റോജി ചങ്ങനാശേരി ,ജോമോൻ സെബാസ്റ്റ്യൻ, ജയിംസ് ഫിലിപ്പ്, പി.കെ. രാജുമോൻ, മാനുവൽ മാത്യു എന്നിവരുൾപ്പെട്ട കമ്മറ്റിയാണ് ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകിയത്. കോവിഡ് കാലത്ത് ലഭിച്ച അപ്രതീക്ഷ സന്തോഷത്തിലൂടെ ബന്ധങ്ങൾ കൂടൂതൽ ഉൗഷ്മളമാകുമെന്ന് കണ്‍വീനർ റെജി മാണികുളവും മറ്റു കമ്മറ്റിയംഗങ്ങളും പറയുന്നു.
എല്ലാ അംഗങ്ങളുടെയും ഭവനങ്ങൾ സന്ദർശിച്ച് അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള മാവേലിയുടെ തീരുമാനം പ്രജകൾക്കെല്ലാം ആവേശം പകർന്നു. രാവിലെ പത്തുമണിക്കാരംഭിച്ച മാവേലിയുടെ സന്ദർശനം വൈകിട്ട് അഞ്ചോടെ പര്യവസാനിച്ചപ്പോൾ ഓണാഘോഷചരിത്രത്തിൽ ഒരു പുത്തൻ അദ്ധ്യായം എഴുതിച്ചേർക്കാൻ സ്നേഹാ അയൽക്കൂട്ടത്തിനായി.
അയൽക്കൂട്ടത്തിലുള്ള 41 കുടുംബങ്ങളിലും " ഓണപ്പായസം' എത്തിച്ചാണ് ഇത്തവണ സന്തോഷം പന്കുവച്ചത്. ഇതിനായി രാവിലെ 4 മുതൽ കമ്മറ്റിയംഗങ്ങൾ ഒത്തു ചേർ ന്ന് ആറു മണിക്കൂറിനുള്ളിൽ പായസം തയാറാക്കി. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി മാവേലിയോടൊപ്പം എല്ലാ ഭവനങ്ങളിലുമെത്തി പായസം വിതരണം ചെയ്തു. കണ്‍വീനർ റെജി മാണികുളം, റോജി ചങ്ങനാശേരി ,ജോമോൻ സെബാസ്റ്റ്യൻ, ജയിംസ് ഫിലിപ്പ്, പി.കെ. രാജുമോൻ, മാനുവൽ മാത്യു എന്നിവരുൾപ്പെട്ട കമ്മറ്റിയാണ് ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകിയത്. കോവിഡ് കാലത്ത് ലഭിച്ച അപ്രതീക്ഷ സന്തോഷത്തിലൂടെ ബന്ധങ്ങൾ കൂടൂതൽ ഉൗഷ്മളമാകുമെന്ന് കണ്‍വീനർ റെജി മാണികുളവും മറ്റു കമ്മറ്റിയംഗങ്ങളും പറയുന്നു.
എല്ലാ അംഗങ്ങളുടെയും ഭവനങ്ങൾ സന്ദർശിച്ച് അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള മാവേലിയുടെ തീരുമാനം പ്രജകൾക്കെല്ലാം ആവേശം പകർന്നു. രാവിലെ പത്തുമണിക്കാരംഭിച്ച മാവേലിയുടെ സന്ദർശനം വൈകിട്ട് അഞ്ചോടെ പര്യവസാനിച്ചപ്പോൾ ഓണാഘോഷചരിത്രത്തിൽ ഒരു പുത്തൻ അദ്ധ്യായം എഴുതിച്ചേർക്കാൻ സ്നേഹാ അയൽക്കൂട്ടത്തിനായി.