ലണ്ടൻ: ബ്രിട്ടനുവേണ്ടി ചാരവൃത്തി നടത്തിയ കേസിൽ യുവതിക്ക് ഇറാനിൽ പത്തു വർഷം തടവ് ശിക്ഷ. അരസ് അമീരി എന്ന മുപ്പത്തിരണ്ടുകാരിയാണ് ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നത്.
ബ്രിട്ടീഷ് കൗണ്‍സിലിലെ ഇറാൻ ഡെസ്കിന്റെ ചുമതല വഹിച്ചിരുന്ന ഇവർ ബ്രിട്ടൻ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി ദീർഘകാലമായി പ്രവർത്തിക്കുകയായിരുന്നുവെന്ന് ജുഡീഷ്യൽ വക്താവ്.
ഇറാനിയൻ വംശജയായ ഇവർക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇറാനിലെ ന്ധസാംസ്കാരിക നുഴഞ്ഞുകയറ്റ’ പദ്ധതികളുടെ ചുമതലയായിരുന്നുവത്രെ ഇവർക്കുണ്ടായിരുന്നത്. ബ്രിട്ടീഷ് കൗണ്‍സിലിൽ റിക്രൂട്ട് ചെയ്യുംമുന്‍പ് ബ്രിട്ടനിൽ വിദ്യാർഥിനിയായിരുന്നു ഇവർ. ഒരു വർഷത്തോളമായി പോലീസ് കസ്റ്റഡിയിലായിരുന്നു. ിൃശ2019ാമ്യ14മൃമ്വബമാലലൃശ.ഷുഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടീഷ് കൗണ്‍സിലിലെ ഇറാൻ ഡെസ്കിന്റെ ചുമതല വഹിച്ചിരുന്ന ഇവർ ബ്രിട്ടൻ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി ദീർഘകാലമായി പ്രവർത്തിക്കുകയായിരുന്നുവെന്ന് ജുഡീഷ്യൽ വക്താവ്.
ഇറാനിയൻ വംശജയായ ഇവർക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇറാനിലെ ന്ധസാംസ്കാരിക നുഴഞ്ഞുകയറ്റ’ പദ്ധതികളുടെ ചുമതലയായിരുന്നുവത്രെ ഇവർക്കുണ്ടായിരുന്നത്. ബ്രിട്ടീഷ് കൗണ്‍സിലിൽ റിക്രൂട്ട് ചെയ്യുംമുന്‍പ് ബ്രിട്ടനിൽ വിദ്യാർഥിനിയായിരുന്നു ഇവർ. ഒരു വർഷത്തോളമായി പോലീസ് കസ്റ്റഡിയിലായിരുന്നു. ിൃശ2019ാമ്യ14മൃമ്വബമാലലൃശ.ഷുഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ