ബ്രസൽസ്: ബെൽജിയത്തിലെ സ്റ്റീൽ വർക്സ് കന്പനിയിലെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ അബദ്ധത്തിൽ ക്രെഡിറ്റ് ചെയ്തത് മുപ്പതിനായിരം യൂറോ വീതം ബോണസ്. 100 ഡോളർ മാത്രമാണ് യഥാർഥത്തിൽ കൊടുക്കാൻ നിശ്ചയിച്ചിരുന്നത്. ക്ലറിക്കൽ പിഴവാണ് മുപ്പതിനായിരം പോകാൻ കാരണമെന്നു വ്യക്തമായി.
എല്ലാവരും പണം തിരിച്ചു നൽകണമെന്നാണ് കന്പനി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ചിലരെങ്കിലും ഈ പണമെടുത്ത് കടങ്ങൾ വീട്ടുകയോ ചൂതാട്ടത്തിൽ പങ്കെടുക്കുകയോ ചെയ്തു കഴിഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
എല്ലാവരും പണം തിരിച്ചു നൽകണമെന്നാണ് കന്പനി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ചിലരെങ്കിലും ഈ പണമെടുത്ത് കടങ്ങൾ വീട്ടുകയോ ചൂതാട്ടത്തിൽ പങ്കെടുക്കുകയോ ചെയ്തു കഴിഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ