വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യൻ-അമേരിക്കൻ അജയ് ബംഗ സ്ഥാനമേറ്റു. ആഗോള ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്കിന്റെയോ ഐഎംഎഫിന്റെയോ തലപ്പത്തെത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാണു ബംഗ.
അഞ്ചു വർഷമാണു കാലാവധി. മേയ് മൂന്നിനാണ് ബംഗയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയായിരുന്നു നാമനിർദേശം.
ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞ ഡേവിഡ് മൽപ്പാസിനു പകരമായാണു ബംഗയുടെ നിയമനം. നേരത്തേ, ജനറൽ അറ്റ്ലാ ന്റിക്കിന്റെ വൈസ് ചെയർമാനായും മാസ്റ്റർകാർഡിന്റെ സിഇഒ ആയും ബംഗ പ്രവർത്തിച്ചിട്ടുണ്ട്.
അഞ്ചു വർഷമാണു കാലാവധി. മേയ് മൂന്നിനാണ് ബംഗയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയായിരുന്നു നാമനിർദേശം.
ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞ ഡേവിഡ് മൽപ്പാസിനു പകരമായാണു ബംഗയുടെ നിയമനം. നേരത്തേ, ജനറൽ അറ്റ്ലാ ന്റിക്കിന്റെ വൈസ് ചെയർമാനായും മാസ്റ്റർകാർഡിന്റെ സിഇഒ ആയും ബംഗ പ്രവർത്തിച്ചിട്ടുണ്ട്.