കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 606 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിൽ 250 കോടി രൂപയായിരുന്നു അറ്റാദായം.
പ്രവര്‍ത്തനലാഭം 2,466 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശവരുമാനം 3,986 കോടി രൂപയായും ഉയര്‍ന്നു. 1,587 കോടി രൂപയാണ് പലിശേതര വരുമാനം. വാര്‍ഷിക അറ്റാദായം 2,160 കോടിയില്‍ നിന്നും 3,404.70 കോടിയായും ഉയര്‍ന്നു.
പ്രവര്‍ത്തനലാഭം 2,466 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശവരുമാനം 3,986 കോടി രൂപയായും ഉയര്‍ന്നു. 1,587 കോടി രൂപയാണ് പലിശേതര വരുമാനം. വാര്‍ഷിക അറ്റാദായം 2,160 കോടിയില്‍ നിന്നും 3,404.70 കോടിയായും ഉയര്‍ന്നു.