ന്യൂഡൽഹി: എൽഐസി പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) നിർത്തി വയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.
വാണിജ്യ നിക്ഷേപങ്ങളുടെയും ഐപിഒയുടെയും കാര്യങ്ങളിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ ആകില്ലെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം.
എന്നാൽ ഓഹരി വിൽപ്പന നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടു സമർപ്പിച്ചിട്ടുള്ള ഹർജികളിൽ എട്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കേന്ദ്രത്തിനും എൽഐസിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
വാണിജ്യ നിക്ഷേപങ്ങളുടെയും ഐപിഒയുടെയും കാര്യങ്ങളിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ ആകില്ലെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം.
എന്നാൽ ഓഹരി വിൽപ്പന നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടു സമർപ്പിച്ചിട്ടുള്ള ഹർജികളിൽ എട്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കേന്ദ്രത്തിനും എൽഐസിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.