കൊച്ചി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യുവസംഗീത പ്രതിഭകളെ കണ്ടെത്താനുള്ള സ്കോഡ ഡെക്കാന്‍ ബീറ്റ്സിന്റെ മലയാളം ഓഡിഷന് വിജയികളെ പ്രഖ്യാപിച്ചു.
അനന്തു ഗോപി, സംഗീത്, തെരേസ ജോര്‍ജ്, മാളവിക സുരേഷ്, ഭാവന വിജയന് (എല്ലാവരും കൊച്ചി), കെ.എസ്. കീര്‍ത്തന ഗോകുല്‍ മോഹന്‍ അറക്കല്‍ (തൃശൂര്‍), സി. ദേവാംഗന (കണ്ണൂര്‍), സഞ്ജയ് സതീഷ് (കോഴിക്കോട്), മാധവന് നായര്‍ (തിരുവനന്തപുരം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
40 പേരാണ് ഫൈനല്‍ റൗണ്ടിൽ മത്സരിക്കുക. വോട്ടിലൂടെ 16 (ഓരോ ഭാഷയില്‍നിന്ന് 4) ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കൊച്ചിയിലായിരുന്നു മലയാളം ഓഡിഷന്. ഗായിക സിത്താര കൃഷ്ണകുമാര്‍ ആയിരുന്നു ജൂറി.
അനന്തു ഗോപി, സംഗീത്, തെരേസ ജോര്‍ജ്, മാളവിക സുരേഷ്, ഭാവന വിജയന് (എല്ലാവരും കൊച്ചി), കെ.എസ്. കീര്‍ത്തന ഗോകുല്‍ മോഹന്‍ അറക്കല്‍ (തൃശൂര്‍), സി. ദേവാംഗന (കണ്ണൂര്‍), സഞ്ജയ് സതീഷ് (കോഴിക്കോട്), മാധവന് നായര്‍ (തിരുവനന്തപുരം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
40 പേരാണ് ഫൈനല്‍ റൗണ്ടിൽ മത്സരിക്കുക. വോട്ടിലൂടെ 16 (ഓരോ ഭാഷയില്‍നിന്ന് 4) ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കൊച്ചിയിലായിരുന്നു മലയാളം ഓഡിഷന്. ഗായിക സിത്താര കൃഷ്ണകുമാര്‍ ആയിരുന്നു ജൂറി.