കൊച്ചി: കോവിഡ് മൂലം 2020 വർഷത്തിലുണ്ടായ നഷ്ടങ്ങളെ മറികടന്ന് 2021ൽ സ്വര്‍ണത്തിന്റെ ഡിമാൻഡ് 4,021 ടണ്ണിലെത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ട്.
2021ന്റെ നാലാം പാദത്തിൽ, 2019 ലെ രണ്ടാം പാദഫലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 1,147 ടണ്ണിലേക്ക് ഡിമാൻഡ് ഉയര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷിത മേഖലയായി ചെറുകിട നിക്ഷേപകര്‍ കണക്കാക്കിയതിനെത്തുടര്‍ന്ന് സ്വര്‍ണ ബാറിന്റെയും നാണയങ്ങളുടേയും ഡിമാൻഡ് 31 ശതമാനം ഉയര്‍ന്ന് എട്ടു വര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 1,180 ടണ്ണിലും എത്തിയിട്ടുണ്ട്.
2021ന്റെ നാലാം പാദത്തിൽ, 2019 ലെ രണ്ടാം പാദഫലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 1,147 ടണ്ണിലേക്ക് ഡിമാൻഡ് ഉയര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷിത മേഖലയായി ചെറുകിട നിക്ഷേപകര്‍ കണക്കാക്കിയതിനെത്തുടര്‍ന്ന് സ്വര്‍ണ ബാറിന്റെയും നാണയങ്ങളുടേയും ഡിമാൻഡ് 31 ശതമാനം ഉയര്‍ന്ന് എട്ടു വര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 1,180 ടണ്ണിലും എത്തിയിട്ടുണ്ട്.