കൊച്ചി: നിർമാണസാമഗ്രികളായ സിമന്റ്, കന്പി എന്നിവയ്ക്കു പിന്നാലെ പെയിന്റിനും വില കൂടും.
പെയിന്റ് നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവർധന വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ എല്ലാവിധ പെയിന്റുകൾക്കും വില വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നു പെയിന്റ് നിർമാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യൻ സ്മോൾ സ്കെയിൽ പെയിന്റ് അസോസിയേഷൻ (ഇസ്പാ) കേരള ഘടകം വ്യക്തമാക്കി.
കൊച്ചിയിൽ ഇസ്പാ ചെയർമാൻ എൻ.എസ്. നന്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന യോഗം ഇൻഡിഗോ പെയിന്റ്സ് ഡയറക്ടർ കെ.വി. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു.
പെയിന്റ് നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവർധന വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ എല്ലാവിധ പെയിന്റുകൾക്കും വില വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നു പെയിന്റ് നിർമാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യൻ സ്മോൾ സ്കെയിൽ പെയിന്റ് അസോസിയേഷൻ (ഇസ്പാ) കേരള ഘടകം വ്യക്തമാക്കി.
കൊച്ചിയിൽ ഇസ്പാ ചെയർമാൻ എൻ.എസ്. നന്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന യോഗം ഇൻഡിഗോ പെയിന്റ്സ് ഡയറക്ടർ കെ.വി. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു.