+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള ഫീഡ്സിന്‍റെ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ വിപണിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കോഴിക്കര്‍ഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്‍റെ ‘അതുല്യ
കേരള ഫീഡ്സിന്‍റെ  ‘അതുല്യം ഗ്രോവര്‍  കോഴിത്തീറ്റ’  വിപണിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ കോഴിക്കര്‍ഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്‍റെ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ വിപണിയില്‍ എത്തുന്നു.

എട്ട് മുതല്‍ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴികള്‍ക്കുള്ള തീറ്റയായ ’അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി പുറത്തിറക്കി.

മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കേരള ഫീഡ്സ് ബ്രാന്‍ഡ് അംബാസഡര്‍ ചലച്ചിത്ര താരം ജയറാം ഓണ്‍ലൈനായി പങ്കെടുത്തു.